വിഎസിനെ കുറിച്ച് പറഞ്ഞതില്‍ മാറ്റമില്ല: ഹംസ
മലപ്പുറം : വിഎസ് അച്യുതാനന്ദനെക്കുറിച്ചുള്ള തന്റെ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സിപിഎം സംസ്ഥാന സമിതി അംഗം ടികെ ഹംസ. പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞാല്‍ തനിക്ക് 'പിരാന്തായി'പ്പോകുമെന്നും അതുകൊണ്ട് ആവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു ഹംസയുടെ പ്രതികരണം.
വളാഞ്ചേരിയില്‍ നടന്ന സിപിഎം യോഗത്തിലായിരുന്നു ഹംസയുടെ വിവാദ പരാമര്‍ശം. ടിപി ചന്ദ്രശേഖരന് കൊലപാതകത്തില്‍ പിണറായി അടക്കമുള്ള നേതാക്കളെ പ്രതിയാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. അവര്‍ക്ക് വേണമെങ്കില്‍ വിഎസിനേയും കുടുക്കാം. വിഎസിനെ ടിപി വധത്തില്‍ കുടുക്കിയാല്‍ ഒരു ശല്യം ഒഴിഞ്ഞു പോയേനെ.
പാര്‍ട്ടിയ്ക്ക് അപകടം വരുമ്പോഴൊക്കെ പിന്നില്‍ നിന്നു കുത്തിയിട്ടുള്ള നേതാവാണ് വിഎസ് എന്നും ഹംസ പറഞ്ഞു. എന്നാല്‍ തന്റെ പരാമര്‍ശം വിവാദമായതോടെ മറ്റൊരു യോഗത്തില്‍ വച്ച് ഹംസ ഇത് തിരുത്തിയിരുന്നു.
എന്നാല്‍ ഹംസയുടെ പ്രതികരണം വെറും ഏറനാടന്‍ തമാശ മാത്രമാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രതികരണം.
-
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല'












Click it and Unblock the Notifications