ഇറ്റാലിയന്‍ നാവികര്‍ ബോസ്റ്റല്‍ സ്കൂളിലേക്ക്

ഇതിന്റെ ഭാഗമായി ഇറ്റാലിയന്‍ പ്രതിനിധി സംഘം നേരത്തെ തന്നെ ജില്ലാ ജയിലിലെത്തി സൗകര്യങ്ങള്‍ പരിശോധിച്ചിരുന്നു. കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ വേണമെന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ നേരത്തെ നല്കിയ അപേക്ഷയെ തുടര്‍ന്നാണിത്.
കൗമാര പ്രായക്കാരായ തടവുകാരെ പാര്‍പ്പിക്കാന്‍ വേണ്ടിയുള്ള ബോസ്റ്റല്‍ സ്കൂളാണ് ഇറ്റാലിയന്‍ സംഘം സന്ദര്‍ശിച്ചത്. ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ ജീയാം പൗലോ ക്യൂറ്റില്ലോയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ജില്ലാ ജയില്‍ വളപ്പിലെ ബോസ്റ്റല്‍ സ്കൂള്‍ സന്ദര്‍ശിച്ചത്.
ഇവരെ മാറ്റി പാര്‍പ്പിക്കണമെന്ന് ഇറ്റാലിയന്‍ അധികൃതര്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പല സ്ഥലങ്ങളും നോക്കിയെങ്കിലും കാക്കനാട് ബോസ്റ്റല്‍ സ്കൂളാണ് അധികൃതര്‍ക്ക് ഇഷ്ടപ്പെട്ടത്. നാവികരെ ബോസ്റ്റല്‍ സ്കൂളിലേക്ക് മാറ്റുന്നത് ജനീവ കണ്വന്ഷന് പാലിക്കുന്നതിന് വേണ്ടിയാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സൈനികരായതിനാല്‍ അവര്‍ ജനീവ കണ്‍വന്‍ഷന്റെ പരിധിയില്‍ വരുമെന്നാണ് ഇറ്റാലിയന്‍ സര്‍ക്കാരിന്റെയും വാദം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications