വിഎസിന്റെ സന്ദര്‍ശനം തോല്‍വിയ്ക്ക് കാരണമല്ല

ഒറ്റ ദിവസം കൊണ്ട് ജനങ്ങള്‍ മാറിചിന്തിക്കുമെന്ന് കരുതുന്നതില്‍ അര്‍ഥമില്ല. മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമാണ് എല്ലാവരും വോട്ട് ചെയ്യാനെത്തുന്നത്. വിഎസിന്റെ സന്ദര്‍ശനം കൊണ്ട് മാത്രം അവര്‍ മാറി ചിന്തിക്കില്ല. യഥാര്‍ഥ കമ്മ്യൂണിസ്റ്റ്കാരന് ജയിക്കുകയേ ഉള്ളൂ. ഈ തിരഞ്ഞെടുപ്പ് ഫലം സിപിഎം നേതൃത്വത്തിനുള്ള തിരിച്ചടിയാണെന്നും രമ പറഞ്ഞു.
നെയ്യാറ്റിന്‍കരയില്‍ പോളിംങ് നടന്ന ജൂണ്‍ 2ന് വിഎസ് അച്യുതാനന്ദന് കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചിരുന്നു. ചന്ദ്രശേഖരന്റെ ഭാര്യ രമ, മകന് അഭിനന്ദ്, അച്ഛന് മാധവന് എന്നിവരുമായി വിഎസ് സംസാരിച്ചു. വിഎസിന് അഭിവാദ്യമര്‍പ്പിച്ച് ഒരു വന്‍ ജനക്കൂട്ടം തന്നെ ടിപിയുടെ വീടിന് മുന്നില്‍ തടിച്ചു കൂടിയിരുന്നു. ടിപിയുടെ ശവകുടീരത്തില്‍ വിഎസ് പുഷ്പാര്‍ച്ചനയും നടത്തിയ ശേഷമാണ് വിഎസ് മടങ്ങിയത്.
ടിപി വധത്തില്‍ പാര്‍ട്ടിയുടെ നിലപാടിനെതിരെ പരസ്യമായി രംഗത്തു വന്ന വിഎസ് ടിപിയുടെ വീട് സന്ദര്‍ശിച്ചത് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയായിരുന്നില്ല.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും











Click it and Unblock the Notifications