ദില്ലിയില്‍ ആഭ്യന്തരമന്ത്രാലയത്തില്‍ തീപിടുത്തം

തീപിടുത്തം ഉണ്ടായിരിക്കുന്ന ഇതേ കെട്ടിടത്തിലാണ് ധനകാര്യ മന്ത്രാലയവും പ്രവര്‍ത്തിക്കുന്നത്. തീപിടുത്തത്തില്‍ ജീവഹാനിയൊന്നും സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
അഗ്നിശമന സേനയുടെ എട്ടോളം വണ്ടികള്‍ എത്തിയാണ് കത്തിപടര്‍ന്നു കൊണ്ടിരുന്ന തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തിന് കാരണം എന്താണെന്ന് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അതോ ഇനി എന്തെങ്കിലും അട്ടിമറി ശ്രമമാണോ തീപിടുത്തത്തിന് കാരണം എന്ന് അന്വേണത്തിലൂടെ വ്യക്തമാവേണ്ടതുണ്ട്.
തീപിടുത്തത്തില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ സൂക്ഷിച്ചിരുന്ന തന്ത്രപ്രധാന രേഖകള്‍ കത്തി നശിച്ചു എന്നാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിന്റെ നോര്‍ത്ത് ബ്ലോക്കിലെ 102ാം കോണ്‍ഫറന്‍സ് റൂമിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.
ദിവസങ്ങള്‍ക്കു മുമ്പ് മഹാരാഷ്ട്ര സെക്രട്ടറിയേറ്റിലും സമാനമായ രീതിയില്‍ അഗ്നിബാധയുണ്ടായിരുന്നു. അഞ്ചു പേരാണ് ഈ തീപിടുത്തത്തില്‍ മരിച്ചിരുന്നത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications