പ്രധാനമന്ത്രിയുടെ അസം സന്ദര്‍ശനം തടസ്സപ്പെട്ടു

അസമില്‍ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 58 ആയി എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കലാപം ഒതുക്കാന്‍ ആവശ്യമായ സൈന്യത്തെ വിന്യസിക്കുന്നതില്‍ കാലതാമസം വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമ്മതിച്ചു.
കലാപത്തില്‍ നാലു ലക്ഷത്തോളം പേര് ഭവന രഹിതരായി. സൈന്യത്തെ വളരെ പെട്ടെന്ന് നിയോഗിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കലാപം കത്തിപ്പടരാതെ നിയന്ത്രിക്കാനാവുമായിരുന്നു എന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി അഭിപ്രായപ്പെട്ടിട്ടുണ്ട്.
കൊക്രജാര്‍, ധുബ്രി, ചിരാങ് എന്നിവിടങ്ങളിലെ കര്‍ഫ്യൂ രാത്രി കാലങ്ങളിലേക്ക് മാത്രമായി ചുരുക്കി. അതുപോലെ ഈ പ്രദേശങ്ങളിലേക്കുള്ള തീവണ്ടി ഗതാഗതം പുനസ്ഥാപിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
More From
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications