പ്രചരിക്കുന്നത് തിബത്തില്‍നിന്നുള്ള ദൃശ്യങ്ങള്‍

ഇത്തരം ദൃശ്യങ്ങള്‍ ഇന്ത്യയിലെ തന്നെ ചില സംഘടനകളുടെ പ്രവര്‍ത്തകര്‍ ബോധപൂര്‍വം ഓണ്‍ലൈനിലേക്ക് കടത്തിവിടുന്നുണ്ട്. മ്യാന്മാറിലും അസമിലും മുസ്ലീങ്ങള്‍ക്കുനേരെ കൊടിയ പീഡനമാണ് നടക്കുന്നതെന്ന തോന്നല്‍ ഉണ്ടാക്കുന്നതാണ് ഈ ചിത്രങ്ങളും വീഡിയോകളും.
മ്യാന്മാറില് നിന്നുള്ള ദൃശ്യങ്ങള്‍ അസം കലാപത്തോടൊപ്പം കൂട്ടിവായിക്കുന്ന ഇന്ത്യയിലെ മുസ്ലീം മൗലികവാദികള്‍ എസ്എംഎസ് ഭീഷണിക്ക് എല്ലാവിധ പിന്തുണയും നല്കിയെന്നു വേണം കരുതാന്‍. ഇന്ത്യയിലെ മൊബൈല്‍ വരിക്കാരുടെ വിവരങ്ങള്‍ ജാതി, മത, പ്രദേശ വേര്തിരിവുകള്ക്കനുസരിച്ച് പാകിസ്താന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടനകള്‍ക്കു ലഭിച്ചുവെങ്കില്‍ അക്കാര്യത്തില്‍ ശക്തമായ പിന്തുണ ഇന്ത്യയില്‍ നിന്നു ലഭിച്ചുവെന്നുവേണം കരുതാന്‍.
തദ്ദേശിയരും വിദേശിയരും തമ്മിലുള്ള പോരാട്ടം എന്നതിനപ്പുറം ഇതിനെ വര്‍ഗ്ഗീയമായി ചിത്രീകരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. അനധികൃതമായി ഒരു രാജ്യത്ത് കുടിയേറിയവരും അവിടെ നൂറ്റാണ്ടുകളായി താമസിക്കുന്നവരുടെ തമ്മിലുള്ള സ്വാഭാവികമായ ഏറ്റുമുട്ടലിനെ വര്‍ഗ്ഗീയവത്കരിച്ച് രാജ്യത്തെ കലുഷിതമായ അന്തരീക്ഷത്തിലേക്ക് നയിക്കാനുള്ള സ്വാര്‍ത്ഥ താല്‍പ്പര്യമാണ് ഇതിനു പിന്നില്‍.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications