ഉടന്‍ കൂടംകുളം സന്ദര്‍ശിയ്ക്കും: വിഎസ്

കൂടംകുളം ആണവ പദ്ധതി ആപത്താണ്. ജപ്പാനിലെ ഫുക്കുഷിമയില്‍ 52 ആണവ നിലയങ്ങളാണ് ഒറ്റയടിക്ക് പൂട്ടിയത്. ജപ്പാന്റെ ഈ നടപടി ലോകരാജ്യങ്ങള്‍ മാതൃകയാക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും വി.എസ് പറഞ്ഞു.
കൂടംകുളം ആണവ നിലയം അടച്ചിടുന്നത് അപ്രായോഗികമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ലേഖനം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു മറുപടി.
കൂടംകുളം സന്ദര്‍ശിക്കാന്‍ വിഎസ് നേരത്തെ തീരുമാനിച്ചിരിന്നെങ്കിലും കേന്ദ്രകമ്മിറ്റി ഇടപ്പെട്ട് വിലക്കുകയായിരുന്നു. കൂടംകുളം വിഷയത്തില്‍ പാര്‍ട്ടി നിലപാട് തള്ളി വിഎസ് നേരത്തെ മാതൃഭൂമി ദിനപത്രത്തില്‍ ലേഖനമെഴുതിയിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ അടക്കം സിപിഎം വിശദീകരിച്ച നിലപാടിന് എതിരായിരുന്നു വിഎസ്സിന്റെ ലേഖനം.
നേരത്തെ കൂടംകുളം സന്ദര്‍ശിക്കാന്‍ വിഎസ് തയ്യാറായിരുന്നുവെങ്കിലും തമിഴ്നാട് ഘടകത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്ര നേതൃത്വം തടയുകയായിരുന്നു.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications