വിദേശനിക്ഷേപം, പ്രമേയം കൊണ്ടുവരുമെന്ന് എസ്പി

ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം വരുന്നതിനെ പാര്‍ട്ടി എന്നും എതിര്‍ത്തിട്ടുണ്ട്. ഇനിയും എതിര്‍ക്കുക തന്നെ ചെയ്യും-ഐബിഎന്‍ വാര്‍ത്താചാനലിനുവേണ്ടി നല്കിയ അഭിമുഖത്തില്‍ മുലായം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് സഭയില്‍ പ്രമേയം കൊണ്ടു വരുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഒരു പ്രമേയം തൃണമൂല്‍ കോണ്‍ഗ്രസ് കൊണ്ടുവരികയാണെങ്കില്‍ പാര്‍ട്ടി അതിനെ പിന്തുണയയ്ക്കും.
വര്‍ഗ്ഗീയ ശക്തികളെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതിനുവേണ്ടി മാത്രമാണ് കോണ്‍ഗ്രസ് സര്‍ക്കാറിന് പിന്തുണ നല്‍കുന്നത്. ഇതിനര്‍ത്ഥം സര്‍ക്കാറിന്റെ എല്ലാ സാമ്പത്തിക ഉദാരവത്കരണ നടപടികളെയും അംഗീകരിക്കുന്നുവെന്നല്ല.
പെട്ടെന്ന് തിരഞ്ഞെടുപ്പിനെ നേരിടാന്‍ രാഷ്ട്രീയകക്ഷികള്ക്കാര്ക്കും താല്‍പ്പര്യമില്ലാത്തതാണ് യുപിഎ സര്‍ക്കാറിന്റെ ആയുസ്സ് നീട്ടുന്നത്. കോണ്‍ഗ്രസിനെ താഴെയിറക്കാന്‍ രാഷ്ട്രീയകുതിരക്കച്ചവടത്തിന് ശ്രമിക്കില്ലെന്ന് ബിജെപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications