വിവേചനാധികാരം വേണ്ടെന്ന് ആന്റണി

ഒരു മാസം മുന്‍പു നടന്ന സമിതിയുടെ യോഗത്തിലാണ് ആന്റണി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിരോധ കരാറുകളുടെ മാനദണ്ഡങ്ങള്‍ ഇളവ് ചെയ്യാനും വ്യതിയാനങ്ങള്‍ അംഗീകരിക്കാനുമുള്ള അധികാരമാണ് ആന്റണി വേണ്ടെന്നുവച്ചത്. പ്രതിരോധ സെക്രട്ടറിയും മൂന്ന് സേനാമേധാവികളും ഉള്‍പ്പെട്ട ആയുധ ഭരണ സമിതിയ്ക്ക്് ഈ ചുമതല കൈമാറി. പ്രതിരോധമന്ത്രി തന്നെയാണ് സമതിയുടെ അധ്യക്ഷന്‍.
ശതകോടികളുടെ ആയുധ ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കാനാണ് ആന്റണിയുടെ നടപടിയെന്നു സൂചന. മുന്‍കാലങ്ങളില്‍ ആയുധ ഇടപാടില്‍ പ്രതിരോധ മന്ത്രിമാര്‍ക്കു വിവേചനാധികാരം ഉണ്ടായിരുന്നു. ആയുധ ഇടപാടില്‍ പ്രതിരോധ മന്ത്രിയുടെ നിലപാടാണു തീരുമാനങ്ങളെ സ്വാധീനിച്ചിരുന്നത്. മുന്‍കാലങ്ങളില്‍ പ്രതിരോധ മന്ത്രിമാര്‍ അഴിമതിക്കുള്ള ഇടമായി വിവേചനാധികാരത്തെ ഉപയോഗിച്ചിരുന്നതായി ആരോപണമുണ്ടായിരുന്നു.
കേന്ദ്ര മന്ത്രിമാരുടെ വിവേചനാധികാരങ്ങള്‍ കുറയ്ക്കാനുള്ള മന്ത്രിസഭാസമിതിയുടെ ശുപാര്‍ശ നടപ്പാക്കുന്നതിനും ആന്റണിയുടെ നീക്കം ശക്തി പകരും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications