ജഗതിയ്ക്ക് എല്ലാവരേയും തിരിച്ചറിയാം

എന്നാല്‍ സംസാരശേഷിയും ശരീരത്തിന്റെ വലതുവശത്തിന്റെ ചലനശേഷിയും പൂര്‍ണ്ണമായി തിരിച്ചു കിട്ടാത്തതിനാലാണ് നടന്റെ ആശുപത്രി വാസം നീണ്ടു പോകുന്നത്. ന്യൂറോളജി, ഫിസിക്കല്‍ മെഡിസിന് റിഹാബിലിറ്റേഷന്‍ എന്നീ വകുപ്പുകളിലെ ഡോക്ടര്‍മാരാണ് ഇപ്പോള്‍ ജഗതിയുടെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്.
ഏഴു മാസമായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുകയാണ് ജഗതി. മുറിവുകളെല്ലാം കരിഞ്ഞു. ഭക്ഷണം നല്കാന് ഇട്ടിരുന്ന ട്യൂബുകളും മാറ്റി. കേള്‍ക്കുന്ന ഗാനങ്ങള്‍ക്ക് അനുസരിച്ചു ചുണ്ടുകള്‍ ചലിപ്പിക്കാനും നടന് കഴിയുന്നുണ്ട്.
ഇത് നല്ല ലക്ഷണമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതായി ജഗതിയുടെ മകന് രാജ്കുമാര് അറിയിച്ചു. ജഗതിയുടെ തിരിച്ചു വരവിനായി ആറന്മുളയില് രാജ്കുമാര് വള്ളസദ്യയും നടത്തിയിരുന്നു.
കഴിഞ്ഞ മാര്‍ച്ച് പത്തിന് കാലിക്കറ്റ് സര്‍വകലാശാലയ്ക്കടുത്ത് വച്ചാണ് ജഗതി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ജഗതിയെ ഏപ്രില്‍ 12നാണ് വെല്ലൂരിലേയ്ക്ക് മാറ്റിയത്.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications