നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് മണി

നുണ പരിശോധന ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ല. ഇക്കാര്യം സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ നുണപരിശോധനയുമായി സഹകരിക്കാനാകില്ലെന്നും ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി എയു സന്തോഷ് കുമാറിന് അയച്ച കത്തില്‍ മണി അറിയിച്ചു.
അഭിഭാഷകനായ എംകെ ദാമോദരനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മണി ഇത്തരമൊരു തീരുമാനം എടുത്തത്. അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് നുണപരിശോധയ്ക്ക് തയ്യാറാണോ എന്ന് അറിയിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള നോട്ടീസ് കഴിഞ്ഞ ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മണിയ്ക്ക് കൈമാറിയത്.
യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി 1982 നവംബര്‍ 13ന് മണത്തോട് ഏലത്തോട്ടത്തില്‍ വച്ചാണ് വെടിയേറ്റു മരിച്ച സംഭവത്തിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. അന്ന് 80 പേരെ പ്രതി ചേര്‍ത്തിരുന്നെങ്കിലും വ്യക്തമായ തെളിവില്ലാത്തതിനാല്‍ കേസ് തള്ളിപ്പോയി. പിന്നീട് സിപിഎം കൊല ചെയ്തിട്ടുണ്ടെന്ന പേരില്‍ എംഎം മണി മണക്കാട് നടത്തിയ വിവാദ പ്രസംഗത്തെ തുടര്‍ന്നാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications