ശിവാജി പാര്‍ക്ക് ഇനി ശിവസേനയുടെ അയോധ്യ
മുംബൈ: ബാല്‍താക്കറെയെ സംസ്കരിച്ച ശിവാജി പാര്‍ക്ക് അയോധ്യ പോലെ പരിപാവനമാണെന്ന് ശിവസേന.

''ബാലെ സാഹബിന്റെ അന്ത്യകര്‍മത്തിനു വേദിയായ ശിവാജി പാര്‍ക്ക് അയോധ്യയ്ക്ക് സമാനമാണ്. ഈ ഭാഗത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ പ്രദേശം ക്ഷേത്രസമാനമാണ്. സംസ്കാരചടങ്ങിനോടനുബന്ധിച്ച് അവിടെ കെട്ടിയുയര്‍ത്തിയ കമാനങ്ങളൊന്നും ഇനി അഴിച്ചുമാറ്റില്ല''-ശിവസേനാ നേതാവ് സഞ്ജയ് റൗത്ത് അറിയിച്ചു.
ഈ വിഷയത്തില്‍ കോടതിയോ സര്‍ക്കാറോ ഇടപെടരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഒരു സ്മാരകമമണ്ഡപമല്ല ഞങ്ങളുടെ ലക്ഷ്യം. ശിവാജില് പാര്‍ക്കില്‍ തന്നെ ഈ ഓര്മ നിലനില്‍ക്കണമെന്നാണ് ഞങ്ങള്‍ ഉദ്ദ്യേശിക്കുന്നത്.
നവംബര്‍ 17നാണ് ശിവസേനാ നേതാവ് ബാല്‍താക്കറെ അന്തരിച്ചത്. വര്‍ഗ്ഗീയതയുടെയും പ്രാദേശിക വാദത്തിന്റെയും വക്താവായി അറിയപ്പെടുന്ന താക്കറയെ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചത് തന്നെ വിവാദമായിരുന്നു. ബാബറി മസ്ജിദ് തകര്‍ന്നതിനെ തുടര്‍ന്ന് മുംബൈയിലുണ്ടായ കലാപത്തിന്റെ മുഖ്യ സൂത്രധാരന്‍ ബാല്‍ താക്കറെയായിരുന്നുവെന്ന് ശ്രീകൃഷ്ണ കമ്മീഷന് കുറ്റപ്പെടുത്തിയിരുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications