ജനശ്രീക്കെതിരെ വീണ്ടും ജയറാം രമേശ്

എംഎം ഹസ്സന് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വീണ്ടും അറിയിച്ചിരിക്കുന്നത്. ജനശ്രീയെ വിമര്‍ശിക്കുന്നില്ല എന്ന് പറഞ്ഞ അദ്ദേഹം ജനശ്രീക്ക് ബൗദ്ധിക പിന്തുണയും ആശംസയും നല്‍കുന്നതായി അറിയിച്ചു.
ദേശീയ ഗ്രാമീണ മിഷന്റെ നടത്തിപ്പിന് കുടുംബശ്രീയല്ലാതെ മറ്റൊരു ഏജന്‍സി പറ്റില്ല എന്നാണ് താന്‍ നേരത്തെ പറഞ്ഞത് എന്നും അദ്ദേഹം എംഎം ഹസ്സനുള്ള ഇമെയിലില്‍ വ്യക്തമാക്കുന്നു.
കുടുംബശ്രീക്ക് മാത്രമേ ഫണ്ട് അനുവദിക്കൂ എന്ന് കേന്ദ്രമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ശ്രീ എന്നു പേരിട്ട് ആര്‍ക്കും സംഘടനകള്‍ തുടങ്ങാം എന്നും, എന്നുകരുതി ഫണ്ട് നല്‍കാനാവില്ല എന്നും അദ്ദേഹം പറഞ്ഞത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഇതിനെതിരെ സംസ്ഥാന മന്ത്രി കെസി ജോസഫ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജയറാം രമേശിന്റെ കുടികിടപ്പുകാരല്ല കേരളം എന്നാണ് അദ്ദേഹം രോഷം കൊണ്ടത്.
കെസി ജോസഫിന് പിന്നാലെ മന്ത്രി എംകെ മൂനീറും ജയറാം രമേശിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications