ആരോപണത്തില്‍ മനംനൊന്ത് എസ്ഐ തൂങ്ങിമരിച്ചു

മാവോവാദി ബന്ധമാരോപിച്ച് കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടികളെ ചോദ്യം ചെയ്തു മാനസികമായി പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് പൊലീസ് സൂചിപ്പിയ്ക്കുന്നു.
തിങ്കളാഴ്ച രാവിലെ 6.50-ഓടെ വീടിനു സമീപത്തെ പേരമരത്തിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണെ്ടത്തിയത്. സംഭവം കണെ്ടത്തിയ ഭാര്യയും മക്കളും ഉടന്‍ കെട്ടഴിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഡിസംബര്‍ 29ന് ഒരു ലോഡ്ജില്‍ നടന്ന രഹസ്യയോഗത്തില്‍ പങ്കെടുത്തിരുന്ന അഞ്ചംഗ സംഘത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ സംഘത്തോടൊപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ അന്നു തന്നെ ആലപ്പുഴ ജുവനൈല്‍ ഹോമിലേക്കു മാറ്റിയിരുന്നു. പിന്നീടു ബന്ധുക്കളെത്തി ഇവരെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു.
ഈ പെണ്‍കുട്ടികളോടു പോലീസ് അപമര്യാദയായി പെരുമാറിയെന്നു പരാതി ഉണ്ടായിരുന്നു. ഇത് ചില മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു. ഇതോടെ ഇദ്ദേഹത്തിനു മേലുദ്യോഗസ്ഥരുടെ ശാസനയും ഏറ്റുവാങ്ങേണ്ടി വന്നതായി പറയുന്നു. ഇതുമൂലം മാനസിക വിഷമത്തിലായിരുന്നു ഡാമിയന്‍.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications