സിഐടിയു പൊതുപണിമുടക്കിന്

മറ്റു ഇടതുപക്ഷ ട്രേഡ് യൂനിയനുകളുമായി സംസാരിച്ചതിനുശേഷം തിയ്യതി പ്രഖ്യാപിക്കും. ധനമന്ത്രി കെഎം മാണി സമരക്കാരുമായി ചര്‍ച്ച നടത്താന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ആരെയും ചര്‍ച്ചയ്ക്ക് ക്ഷണിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ഒത്തുതീര്‍പ്പ് ശ്രമത്തിന് തിരിച്ചടിയാകുന്നുണ്ട്.
ഉമ്മന്‍ചാണ്ടിയുടെ മുഖംതിരിയ്ക്കല് സംഘടനകളെയും പിടിവാശിയിലേക്ക് നയിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിക്കാതെ ഇനി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടാണ് യൂനിയനുകള്‍ ഇപ്പോള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതോടെ ഞായറാഴ്ച രാത്രി കെഎം മാണി മുന്‍കൈയെടുത്ത് നടത്തുന്ന ചര്‍ച്ചയുടെ ഭാവി അനിശ്ചിതത്വത്തിലായി.
പെന്ഷന് വിഷയത്തില്‍ സിപിഐയും സിപിഎമ്മും ഒറ്റക്കെട്ടാണ്. ഇടതുമുന്നണി അധികാരത്തിലെതത്ിയാല് പങ്കാളിത്ത പെന്ഷന് പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്ഷന് തിരിച്ചുകൊണ്ടു വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പ്രസ്താവിച്ചിരുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications