ഹെഡ്ലിയ്ക്ക് 35 വര്‍ഷം തടവ്

ഹെഡ്ലിക്ക് 30-35 വര്‍ഷം തടവ് വിധിക്കണമെന്ന ആവശ്യമാണ് ഷിക്കാഗോയിലെ ജില്ലാ കോടതിയില്‍ പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്. ആവശ്യപ്പെട്ട പരമാവധി ശിക്ഷതന്നെ ജഡ്ജി ഹാരി ലീബന്വീവര് വ്യാഴാഴ്ചവിധിച്ചു. മുംബൈ ആക്രമണം മാരകമാക്കുന്നതില്‍ ഹെഡ്ലി നിര്ണായകപങ്കുവഹിച്ചുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. മരണസംഖ്യ ഉയരുന്നതിനും ഇത് കാരണമായി. യു.എസ്. പൗരത്വമുള്ള പാകിസ്താന്‍കാരനായ ഹെഡ്ലി ആക്രമണം നടത്തേണ്ട സ്ഥലങ്ങളെ സംബന്ധിച്ച വിവരങ്ങളും അവയുടെ വീഡിയോ ദൃശ്യങ്ങളും ഭീകരര്‍ക്ക് കൈമാറിയിരുന്നു.
മറ്റൊരു ഭീകരാക്രണം ആസൂത്രണം ചെയ്യാനായി ഡെന്മാര്ക്കിലേക്കു പോകുന്നതിനിടയിലാണ് ഹെഡ്ലി പിടിയിലായത്. എന്നാല്‍ ഇയാള്‍ക്കൊപ്പം മുംബൈ ആക്രമണക്കേസില്‍ പങ്കുവഹിച്ച കൂട്ടാളി തഹാവുര്‍ റാണയെ നേരത്തേ കുറ്റമുക്തനാക്കിയിരുന്നു. എന്നാല്‍ കോപ്പന്‍ഹേഗനിലെ ഡാനിഷ് ദിനപത്രം ജിലാന്‍ഡ്സ് പോസ്റ്റണെതിരേ ആക്രമണത്തിന് ലഷ്കറെ തോയ്ബയ്ക്കു പിന്തുണ നല്കിയ കേസില്‍ തഹാവുര്‍ ഹുസൈന് റാണയെ 14 വര്‍ഷത്തെ തടവിനു വിധിച്ചിട്ടുണ്ട്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications