ഐഎഎസുകാര്‍ക്കും ഐപിഎസുകാര്‍ക്കും ക്ഷാമം

പല ഉദ്യോഗസ്ഥരും മള്‍ട്ടി റോളിലാണ് ജോലി ചെയ്യുന്നത്. പല മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരും ഒരേ സമയം രണ്ടും മൂന്നും ഡിപ്പാര്‍ട്ട്മെന്റുകളുടെ സെക്രട്ടറിമാരായാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടിലേറെ ജില്ലകളുടെ ചുമതലയുള്ള പോലിസ് ഉദ്യോഗസ്ഥന്മാരുമുണ്ട്.
ജാര്‍ഖണ്ഡ് സംസ്ഥാനത്തെ കാര്യം മാത്രം പരിഗണിച്ചാല്‍ ഈ പ്രശ്നത്തിന്റെ തീവ്രത മനസ്സിലാകും. 208 ഉദ്യോഗസ്ഥര്‍ വേണ്ട സ്ഥാനത്ത് ഇപ്പോള്‍ 114 പേരാണുള്ളത്. കേന്ദ്ര സര്‍വീസിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയ എല്ല ഉദ്യോഗസ്ഥരെയും മടക്കി അയയ്ക്കണമെന്ന് മുന്‍ ജാര്‍ഖണ്ഡ് ഡിജിപി ആവശ്യപ്പെട്ടതും ഇതിന്റെ പശ്ചാത്തലത്തിലാണ്.
6154 ഐഎഎസുകാരെ വേണ്ടിടത്ത് 4377 പേരും 4730 ഐപിഎസുകാര്‍ക്കു പകരം 3475 പേരുമാണുള്ളത്. ഉത്തര്‍പ്രദേശിലാണ് ഉദ്യോഗസ്ഥരുടെ കുറവ് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്. 592 പേര് വേണ്ടിടത്ത് വെറും 376 പേര് മാത്രമാണുള്ളത്.
ദേശീയ സിവില്‍ സര്‍വീസിനു സമാനമായി അതാത് സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന് പരീക്ഷ നടത്തണമെന്നാണ് പലരുടെയും അഭിപ്രായം. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവരെ ജൂനിയര്‍ ഉദ്യോഗസ്ഥരായി നിയമിക്കുന്നതോടു കൂടി സീനിയേഴ്സിന് കൂടുതല്‍ ഫലപ്രദമായി ജോലി ചെയ്യാന്‍ സാധിക്കുമെന്നതാണ് മെച്ചം.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications