മുംബൈയില്‍ പാലം തകര്‍ന്ന് മൂന്നു മരണം

അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപോയ മുഴുവന്‍ പേരെയും പുറത്തെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. വേണ്ടത്ര മുന്കരുതലില്ലാത്തെ നിര്‍മാണപ്രവര്‍ത്തികള്‍ നടത്തിയ കുറ്റത്തിന് ക്രമ്പനിക്കെതിരേ കേസെടുത്തിട്ടുണ്ട്.
പരിക്കേറ്റവരെ കൂപ്പര്‍, ദേശായ് ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. എട്ടു ഫയര്‍ എന്‍ജിനുകളും മൂന്നു ആംബുലന്‍സുകളും ബിഎംസി രക്ഷാപ്രവര്‍ത്തകരും തക്കസമയത്തെത്തിയതിനാലാണ് മരണസംഖ്യ കുറഞ്ഞത്.
അപകടത്തില്‍പെട്ട ഭൂരിഭാഗം പേരും തൊഴിലാളികള്‍ തന്നെയാണ്. അപകടത്തിനു കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അന്വേഷണം തുടങ്ങിയിട്ടുണ്ട്.പശ്ചിമബംഗാളിലെ ഡാര്‍ജ്ലിങ് ജില്ലയില്‍ ഒക്ടോബര്‍ 22ന് പാലം തകര്‍ന്നുവീണ് 32 പേര് മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22ന് ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലും നിര്‍മാണത്തിനിടെ പാലം തകര്‍ന്നുവീണിരുന്നു.
അളകനന്ദ നദിയ്ക്കു കുറുകെ നിര്‍മ്മിക്കുകയായിരുന്ന പാലമാണ് തകര്‍ന്നത്. അന്ന് ആറു പേര് മരിയ്ക്കുകയും 18 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും'












Click it and Unblock the Notifications