കബറിടം സന്ദര്‍ശിക്കാന്‍ അനുവദിച്ചേക്കും

ശനിയാഴ്ച രാവിലെ എട്ടുമണിയ്ക്കാണ് പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയ അഫ്സല് ഗുരുവിനെ വധശിക്ഷയ്ക്ക് വിധേനയാക്കിയത്. ജയില്‍ വളപ്പില്‍ തന്നെ അഫ്സല് ഗുരുവിന്റെ മൃതദേഹം കബറടക്കുകയും ചെയ്തിരുന്നു.
മൃതദേഹം വിട്ടുകിട്ടാത്ത സാഹചര്യത്തില്‍ കബറിടത്തില്‍ പ്രാര്‍ഥിക്കാനുള്ള അവസരമെങ്കിലും തങ്ങള്‍ക്ക് അനുവദിക്കണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തിഹാര്‍ ജയില്‍ വളപ്പില്‍ അഫ്സല് ഗുരുവിനെ സംസ്കരിച്ച സ്ഥലത്തു ഭാര്യയ്ക്കും അടുത്ത ബന്ധുക്കള്‍ക്കും പ്രവേശനം അനുവദിക്കുന്നതു പരിഗണിക്കുന്നത്.
അഫ്സല് ഗുരുവിനെ വധശിക്ഷയ്ക്ക് വിധേയനാക്കുമെന്ന വിവരം അറിയിച്ചു കൊണ്ടുള്ള കത്ത് മൂന്ന് ദിവസം വൈകിയാണ് കശ്മീരിലുള്ള കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചത്. ഇത് വിവാദമായിരുന്നു. അതിനിടെ, അഫ്സല് ഗുരുവിന്റെ വസ്ത്രവും കണ്ണടയും റേഡിയൊയും ഉള്‍പ്പെടെ ജയിലില്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ വിട്ടുനല്‍കുന്ന കാര്യത്തില്‍ തീരുമാനമായില്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications