കാമുകിയായ ടീച്ചറെ വിദ്യാര്‍ഥി തട്ടികൊണ്ടുപോയി

ചൊവ്വാഴ്ച അര്‍ധരാത്രിയാണ് സംഭവം. കാറിലെത്തിയാണ് ഇവര്‍ യുവതിയെ തട്ടിക്കൊണ്ടുപോയത്. നാഗര്‍കോവിലിനടുത്ത ഇരൈച്ചല്കുളത്തെ സണ്‍ എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി ഗൗതമിന്റെ നേതൃത്വത്തിലായിരുന്നു തട്ടികൊണ്ടുപോകല്‍. കോളജ് അധ്യാപികയായ 24 കാരി ജാസ്മിന് സുജിയും അവസാനവര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിയും 20 കാരനുമായ ഗൗതമും തമ്മില്‍ പ്രണയത്തിലായിരുന്നു.
ജാസ്മിന്റെ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാര്‍ച്ച് എട്ടിന് ഇരുവരും ഒളിച്ചോടി. മാതാപിതാക്കളും ബന്ധുക്കളും നടത്തിയ തെരച്ചിലിനൊടുവില്‍ ജാസ്മിന് വീട്ടില്‍ തിരിച്ചെത്തി. മാതാപിതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഗൗതമിനെ കാണാനും ഫോണ്‍ സ്വീകരിക്കാനും ജാസ്മിന് തയാറാകാതിരിക്കുമ്പോഴാണ് തട്ടിക്കൊണ്ടുപോകല്‍ അരങ്ങേറിയത്.
ഒളിച്ചോടിപ്പോയി വിവാഹത്തിന് യുവതി തയാറാകാത്തതും ഇതിന് കാരണമായെന്നാണ് സൂചന. ഗൗതമിനെ കൂടാതെ സുഹൃത്തുക്കളായ മൂന്നുപേര്‍കൂടി ചേര്‍ന്നാണ് അതിക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതക ശ്രമത്തിനും തട്ടികൊണ്ടുപോകലിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications