കൈക്കൂലിക്ക് പണമില്ല;ബസ്സ്റ്റാന്‍ഡില്‍ പ്രസവിച്ചു

സേലത്ത് വച്ചാണ് ആന്ധ്രാപ്രദേശ് സ്വദേശിനിയായ 24 കാരിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഡോക്ടര്‍ വലിയനായകം സര്‍ക്കാര്‍ ആശുപത്രിയിലെ വാര്‍ഡില്‍ നിന്നും പൂര്‍ണഗര്‍ഭിണിയായ യുവതിയെ നഴ്സ് ഇറക്കിവിടുകയായിരുന്നു. 1000 രൂപ കൈക്കൂലി കൊടുക്കാന്‍ ഇല്ലാത്തതുകൊണ്ടാണ് നഴ്സ് ഈ ക്രൂരത കാണിച്ചത്.
ഏകദേശം ഒരു കിലോമീറ്റര്‍ അകലെയുള്ള ബസ്സ്റ്റാന്‍ഡിലേക്ക് ഇവര്‍ നടന്നുചെല്ലുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ബസ്സ്റ്റാന്‍ഡില്‍ എത്തിയപ്പോഴേക്കും പ്രസവവേദന രൂക്ഷമായി. വേറെ നിവൃത്തിയില്ലാതെ അവിടെത്തന്നെ പ്രസവിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന രണ്ട് സത്രീകളുടെ സഹായത്തോടെയായിരുന്നു പ്രസവം. നാട്ടുകാര്‍ ആംബുലന്‍സില്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഇറക്കിവിട്ട ആശുപത്രിയില്‍ തന്നെയാണ് യുവതിയെ നാട്ടുകാര്‍ എത്തിച്ചത്. നഴ്സിനെതിരെ നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കുറ്റക്കാരിയാണെന്ന് തെളിഞ്ഞാല്‍ നഴ്സിനെതിരെ നടപടിയെടുക്കുമെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications