അറസ്റ്റ് വാറണ്ട്: മുഷറഫ് ഒളിവില്‍പോയി

ജഡ്ജിമാരെ തടവിലാക്കിയ സംഭവത്തില്‍ മുന്‍ പ്രസിഡണ്ട് കൂടിയായ പര്‍വ്വേസ് മുഷറഫ് കോടതിയില്‍ ജാമ്യം തേടിയിരുന്നു. എന്നാല്‍ ജാമ്യഹര്‍ജി തള്ളിയ ഇസ്ലാമാബാദ് ഹൈക്കോടതി മുഷറഫിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. കോടതി ഉത്തരവ് വന്നതിന് നിമിഷങ്ങള്‍ക്കകം സ്വന്തം കാറില്‍ കയറി മുഷറഫ് രക്ഷപ്പെടുകയായിരുന്നു. സുരക്ഷാഭടന്മാരും മുഷറഫിനെ രക്ഷപ്പെടാന്‍ സഹായത്തോടെയാണ് രക്ഷപ്പെടല്‍ എന്നാണ് റിപ്പോര്‍ട്ട്.
പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടിയാണ് ദീര്‍ഘനാളത്തെ പ്രവാസ ജീവിതത്തിനൊടുവില്‍ മുന്‍ പ്രസിഡണ്ടും ആര്‍മി ചീഫുമായ പര്‍വ്വേസ് മുഷറഫ് സ്വന്തം നാട്ടിലേക്ക് തിരിച്ചുവന്നത്. എന്നാല്‍ നാല് മണ്ഡലങ്ങളില്‍ അദ്ദേഹം നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും ഒന്നും സ്വീകരിക്കപ്പെട്ടില്ല. തന്റ ഭെരണകാലത്തെ കുറ്റകൃത്യങ്ങളുടെ പേരിലാണ് അദ്ദേഹത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അയോഗ്യനാക്കിയത്. മെയ് 11 നാണ് പാകിസ്ഥാനില്‍ തിരഞ്ഞെടുപ്പ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications