2ടുജി സ്പെക്ട്രം: ജെപിസി യോഗം മാറ്റിവച്ചു

2 ജി അഴിമതിക്കേസ് അന്വേഷിക്കുന്ന സംയുക്ത പാര്‍ലിമെന്ററി സമിതിയില്‍ 30 അംഗങ്ങളുണ്ട്. കോണ്‍ഗ്രസില്‍ നിന്നും 11 അംഗങ്ങള്‍ സമിതിയിലുണ്ട്. ഭരണപക്ഷത്തിനംു പ്രതിപക്ഷത്തിനും ഏകദേശം തുല്യബലമാണ് ജെ പി സിയില്‍ ഉള്ളത്. ആ സാഹചര്യത്തില്‍ വോട്ടെടുപ്പ് നടന്നാല്‍ എന്തും സംഭവിക്കാമെന്ന സ്ഥിതിയാണ്. ഇതുകൊണ്ടാണ് വോട്ടെടുപ്പ് നടത്താതെ സമവായത്തിലെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത് എന്നു കരുതുന്നു.
വോട്ട് നില തുല്യമായാല്‍ ചെയര്മാന് രണ്ട് വോട്ടുകള്‍ ചെയ്യാം എന്ന് വകുപ്പുണ്ടെങ്കിലും അത്തരമൊരു മത്സരം ഒഴിവാക്കാനാണ് നീക്കം നടക്കുന്നത്. വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ ഇതാദ്യമായാണ് ജെ പി സി റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കാനായി വോട്ടെടുപ്പ് വേണ്ടിവരുന്നതെന്ന ചരിത്രമാവും. എന്നാല്‍ ജെ പി സി കരട് റിപ്പോര്‍ട്ടില്‍ വോട്ടെടുപ്പ് ഉണ്ടാകാനുള്ള സാധ്യത ചെയര്മാന് പി സി ചാക്കോ തള്ളിക്കളഞ്ഞു.
കരട് റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിയെയും പി ചിദംബരത്തെയും കുറ്റവിമുക്തരാക്കിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. പ്രധാനമന്ത്രിക്കും പി ചിദംബരത്തിനും ഇടപാടിന്റെ എല്ലാകാര്യങ്ങളും അറിയാമായിരുന്നു എന്ന് നേരത്തെ എ രാജ ജെ പി സി യെ അറിയിച്ചിരുന്നതാണ്. മാറ്റി വച്ച ജെ പി സി യോഗം തിങ്കളാഴ്ച നടക്കും.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications