സരബ്ജിത്ത് സിങിനെ കൊല്ലാന്‍ പൊലീസ് ഗൂഢാലോചന?
ദില്ലി: പാക്കിസ്ഥാനിലെ ഇന്ത്യന്‍ തടവുകാരനായ സരബ്ജിത്ത് സിങിനെ ജയിലില്‍ വച്ച് ആക്രമിക്കാന്‍ സഹതടവുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് പാക്കിസ്ഥാനിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെന്ന് റിപ്പോര്‍ട്ട്.
തടവുകാരടെ മൊഴി രേഖപ്പെടുത്തിയതില്‍ നിന്നുമാണ് സരബ്ജിത്തിനെ കൊല്ലാന്‍ നിര്‍ദ്ദേശം നല്‍കിയത് പൊലീസുകാര്‍ തന്നെയാണ് എന്ന് ഏറെക്കുറെ വ്യക്തമായത്.മൊഴിയെ അടിസ്ഥാനമാക്കി ഏഴ് പൊലീസുകാരെ പാക്കിസ്ഥാന് സസ്പെന്‍ഡ് ചെയ്തു
23 വര്‍ഷങ്ങളായി സരബ്ജിത്ത് സിങ് പാക്കിസ്ഥാനില്‍ തടവിലാണ്. തടവുകാരടെ മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്. സരബ്ജിത്ത് സിങ് ന് മസ്തിഷക മരണം സംഭവിച്ചു എന്നും അനൗദ്യോഗിക വിവരങ്ങള്‍ ഉണ്ട്.
പാക്കിസ്ഥാന്റെ അധീനതയിലുളള പഞ്ചാബ് പ്രവിശ്യയില്‍ 1990 ല്‍ ഉണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടാണ് സരബ് ജിത്ത് സിങ് അറസ്റ്റിലാവുന്നത്. ഈ സ്ഫോടനത്തില്‍ 14 പേര് മരിച്ചിരുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications