അമേരിക്കയില്‍ കൊടുങ്കാറ്റ്, 51 മരണം
വാഷിങ്ടണ്‍: അമേരിക്കയിലെ ഒക്ലഹോമയിലും പ്രാന്തപ്രദേശങ്ങളിലുമുണ്ടായ ശക്തമായ കാറ്റില്‍ 51 പേര് മരിച്ചതായി റിപ്പോര്‍ട്ട്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച കാറ്റ് വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്.
മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പ്രദേശത്തെ മെഡിക്കല്‍ എക്സാമിനേഴ്സ് ഓഫിസ് നല്കുന്ന വിവരമനുസരിച്ച് ഗുരുതരമായി പരിക്കേറ്റ 60ഓളം പേര് ഇപ്പോള്‍ ചികിത്സയിലുണ്ട്. ഇതില്‍ തന്നെ 10 പേരുടെ നില അതീവ ഗുരുതരമാണ്.
ദേശീയ കാലാവസ്ഥാ കേന്ദ്രം കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇത്രയും ശക്തമായ കാറ്റടിയ്ക്കുമെന്ന് പ്രവചിക്കാന്‍ സാധിച്ചിരുന്നില്ല. കാറ്റ് ഒരു സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നേരിട്ടടിച്ചതിനെ തുടര്‍ന്ന് ഒട്ടേറെ കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുക്കി കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകര്‍ന്നു

ഒക്ലഹോമ മേഖലയില്‍ അടിയന്തിരാവസ്ഥ

ഇത്രയും ശക്തമായ കാറ്റ് അപൂര്‍വം

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുന്നു

മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications