ചെന്നിത്തലയുടെ ഫോണും തിരുവഞ്ചൂര്‍ ചോര്‍ത്തിയെന്ന്

എന്‍ എസ് എസിന്റെ സഹായമില്ലാതെയാണ് യു ഡി എഫ് വിജയിച്ചത് എന്ന് പറയാന്‍ പറ്റില്ല. അങ്ങിനെ പറയുകയാണെങ്കില്‍ നിലവില്‍ 12 എം എല്‍ എ മാര്‍ രാജിവെക്കേണ്ടിവരുമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ഇനി കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തില്ല. എന്‍ എസ് എസുമായുള്ള ധാരണ അട്ടിമറിച്ചത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വമാണ്.
സംസ്ഥാന നേതൃത്വത്തെ തിരുത്താന്‍ ഹൈക്കമാന്‍ഡ് ഇടപെട്ടില്ല എന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ച എന്‍ എസ് എസ് പ്രവര്‍ത്തകരെ അഭിനന്ദിക്കാനും സുകുമാരന്‍ നായര്‍ മറന്നില്ല.
നേരത്തെ ഇന്റലിജന്‍സ് വിഭാഗം തന്റെ ഫോണ്‍ ചോര്‍ത്തി എന്ന ആരോപണവുമായി ജി സുകുമാരന്‍ നായര്‍ രംഗത്ത് വന്നിരുന്നു. ആഭ്യന്തര വകുപ്പിന്റെ അറിവോടെയാണ് തന്റെ ഫോണ്‍ ചോര്‍ത്തിയത് എന്നും ഇക്കാര്യം ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ആരു ശ്രദ്ധിച്ചില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍ ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ പെരുന്നയില്‍ പോയി റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റില്ല എന്നുമായിരുന്നു ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണം.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications