പെണ്ണെഴുത്തെന്ന പേരില്‍ വികലസൃഷ്ടികള്‍ എഴുതിയവര്‍?
തൃശ്ശൂര്‍: പെണ്ണെഴുത്തുകളുടെ കുലപതികള്‍ എന്ന് വിശേഷിപ്പിക്കുന്ന മാധവികുട്ടിക്കും സാറാ ജോസഫിനുമെതിരെ തൃശ്ശൂര്‍ അതിരൂപത. ഇരുവരും നടത്തിയത് അരാജകത്വത്തിന്റെ രചനകളാണെന്നും പെണ്ണെഴുത്തെന്ന പേരില്‍ എഴുതിയതത്രെയും വികല സൃഷ്ടികളാണെന്നും അതിരൂപത കുറ്റപ്പെടുത്തുന്നു.
തൃശ്ശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭയിലെ ലേഖനത്തിലാണ് ഇരുവര്‍ക്കെതിരെയും രൂക്ഷ വിമര്‍ശം നടത്തിയിരിക്കുന്നത്.

ലൈംഗിക അരാജകത്വവും വ്യഭിചാരവും ഈ എഴുത്തുകാരികളുടെ കണ്ണില്‍ തെറ്റല്ലെന്നും കുഴപ്പങ്ങളെല്ലാം മതത്തിന്റേതാണെന്ന് അവര്‍ എഴുതി ഫലിപ്പിക്കുന്നെന്നും ലേഖനത്തില്‍ പറയുന്നു.
സാഹത്യത്തിന്റെ മൂല്യമറിയാത്തവരാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ നടത്തുന്നതെന്ന് സാറാ ജോസഫ് പ്രതികരിച്ചു. ഇങ്ങനെ കാടടച്ച് വെടിവയ്ക്കുന്നവര്‍ ജനാധിപത്യം എന്തെന്ന് മനസ്സിലാകാത്തവരാണെന്നും സ്വയം വിമര്‍ശനങ്ങള്‍ നടത്താതെ മറ്റുള്ളവരെ കാര്ന്നെടുക്കാനാണ് സഭ ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications