അന്തര്‍വാഹിനി പൊട്ടിത്തെറിച്ചു, 18 പേരെ കാണാതായി

ഏറ്റവും സുരക്ഷിത മേഖലയില്‍ വെച്ച് അന്തര്‍വാഹിനി ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിക്കാനിടയായത് അധികൃതരെ അമ്പരിപ്പിച്ചിരിക്കുകയാണ്.പൊട്ടിത്തെറിയെ തുടര്‍ന്ന് അന്തര്‍വാഹിന് പരിപൂര്‍ണമായും തകര്‍ന്നുവെന്നാണ് അറിയുന്നത്. തീ ആളിപടര്‍ന്നതിനെ തുടര്‍ന്ന് നിരവധി നാവികര്‍ കടലിലേക്ക് ചാടിയിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കുടുങ്ങി കിടക്കുന്ന പതിനെട്ടുപേരില്‍ മൂന്നു പേരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ കുടുങ്ങികിടക്കുന്നവരെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും അവരെ രക്ഷിയ്ക്കുന്ന കാര്യത്തില്‍ നാവിക സേനയ്ക്ക് വ്യക്തമായ ഉത്തരം പറയാന്‍ കഴിയുന്നില്ലെന്നും ഐബിഎന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ആശുപത്രിയിലുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പരിക്കേറ്റവരാണ്. രാത്രി 12 മണിയോടെ ആരംഭിച്ച തീപ്പിടുത്തം പുലര്‍ച്ചെ മൂന്നു മണിക്കാണ് നിയന്ത്രണ വിധേയമാക്കാനായത്. ഈ നീണ്ട ഇടവേളയാണ് അന്തര്വാഹിനിക്കുള്ളിലുള്ളവരെ ജീവന് ആപത്ത് സംഭവിച്ചിട്ടുണ്ടാകുമെന്ന ആശങ്കയുണ്ടാക്കുന്നത്. സ്വാതന്ത്ര്യ ദിനത്തിന് തൊട്ടുമുമ്പുള്ള സ്ഫോടനത്തെ അതീവ ഗൗരവത്തോടെയാണ് സൈന്യം കാണുന്നത്. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications