ഗുജറാത്തില്‍ കെട്ടിടം തകര്‍ന്ന് അഞ്ചു മരണം
വഡോദര: ഗുജറാത്തില്‍ ഏഴുനിലയുള്ള രണ്ടു കെട്ടിടങ്ങള്‍ തകര്‍ന്നു വീണ് അഞ്ചു പേര് മരിച്ചു. 40ഓളം പേര് കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നുണ്ട്. ഗുജറാത്തിലെ വഡോദര ജില്ലയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.
എട്ടുപേരെ ഇതിനകം രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. അഞ്ചു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്- കലക്ടര്‍ വിനോദ് റാവു അറിയിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കാബിനറ്റ് റാങ്കുള്ള രണ്ട് മന്ത്രിമാരെ സംഭവസ്ഥലത്തേക്ക് നിയോഗിച്ചിട്ടുണ്ട്. ആദ്യത്തെ കെട്ടിടം തകര്‍ന്ന് 20 മിനിറ്റിനുള്ളില്‍ തന്നെയായിരുന്നു രണ്ടാമത്തെ കെട്ടിടവും തകര്‍ന്നത്. ഇതില്‍ ഒരു കെട്ടിടം കാലിയായിരുന്നതാണ് മരണസംഖ്യ കുറച്ചത്. രണ്ടാമത്തെ കെട്ടിടത്തില്‍ 12ഓളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.
ആദ്യത്തെ കെട്ടിടം തകര്‍ന്ന ഉടന്‍ തന്നെ രണ്ടാമത്തെ കെട്ടിടം കാലിയാക്കാന്‍ സാധിച്ചു. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച കെട്ടിടങ്ങളാണിവ. ബറോഡ ഡെവലപ്മെന്റ് അതോറിറ്റിയുടെ വക കെട്ടിടങ്ങളാണ് തകര്‍ന്നത്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications