റെയില്‍വേ ടിക്കറ്റ് ബുക്കിംഗിന് ആധാര്‍ നിര്‍ബന്ധം: ചട്ടം ഇങ്ങനെ, നിങ്ങളറിയേണ്ട കാര്യങ്ങള്‍
ദില്ലി: ഐആര്‍സിടിസി വഴി ഒരു മാസം ആറിലധികം ടിക്കറ്റില്‍ കൂടുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് റെയില്‍വേ ഉത്തരവ്. ഒരു മാസത്തില്‍ ആറിലധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനാണ് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്. വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് സ്വകാര്യ ഏജന്‍സികള്‍ ടിക്കറ്റുകള്‍ മൊത്തമായി ബുക്ക് ചെയ്ത് മറിച്ചുവില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നീക്കമെന്നാണ് റെയില്‍വേ നല്കുന്ന വിശദീകരണം.
ഓണ്‍ലൈന്‍ വഴി ആറ് മുതല്‍ 12 വരെ ടിക്കറ്റ് വേണ്ടവര്‍ക്കാണ് ആധാര്‍ നിര്‍ബന്ധമായിട്ടുള്ളത്. അത്തരക്കാര്‍ ഐആര്‍സിടിസി വെബ്സൈറ്റില്‍ ആധാര്‍ നമ്പര്‍ സമര്‍പ്പിക്കണം. വെബ്സൈറ്റില്‍ മൈ പ്രൊഫൈല്‍ കാറ്റഗറിയിലെ ആധാര്‍ കെവൈസിയില്‍ ക്ലിക്ക് ചെയ്ത് ആധാര്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യുകയാണ് വേണ്ടത്. മൊബൈല്‍ നമ്പറിലേയ്ക്ക് വരുന്ന ഒടിപി ഉപയോഗിച്ചാണ് ആധാര്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യേണ്ടത്.
സാമൂഹിക സുരക്ഷാ പദ്ധതികള്‍
ഗ്യാസ്
സബ്സ്സിഡി,
സര്‍ക്കാരില്‍
നിന്നുള്ള
സ്കോളര്‍ഷിപ്പ്,
പെന്ഷന്
ആനുകൂല്യങ്ങള്‍
എന്നീ
സാമൂഹിക
സുരക്ഷാ
പദ്ധതികള്‍ക്കാണ്
ആധാര്‍
കാര്‍ഡ്
നിര്‍ബന്ധമാക്കിയിട്ടുള്ളത്.
ഇതിനായി
ആധാര്‍
വിവരങ്ങള്‍
സമര്‍പ്പിക്കുന്നതിനായി
2017
ഡിസംബര്‍
31നാണ്
അവസാന
തിയ്യതിയായി
നിശ്ചയിച്ചിരുന്നതെങ്കിലും
ബുധനാഴ്ച
സര്‍ക്കാര്‍
2018
മാര്‍ച്ച്
31
വരെ
സമയം
നീട്ടിനല്‍കിയിട്ടുണ്ട്.
35
മന്ത്രാലയങ്ങള്‍ക്ക്
കീഴിലുള്ള
135
സാമൂഹിക
ക്ഷേമ
പദ്ധതികള്‍ക്കാണ്
നിലവില്‍
ആധാര്‍
ബാധകമായിട്ടുള്ളത്.
ഇതില്‍
പാവപ്പെട്ട
സ്ത്രീകള്‍ക്കുള്ള
പാചകവാതകം,
മണ്ണെണ്ണ,
കീടനാശിനി,
തൊഴിലുറപ്പ്
പദ്ധതി
എന്നിവയാണ്.
തൊട്ടതിനും പിടിച്ചതിനും ആധാര്‍
സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങളായ പെൻഷൻ സ്കോളർഷിപ്പുകൾ പെൻഷൻ സ്കീമുകൾ, സർക്കാർ സ്കോളർഷിപ്പുകൾ, ഹൗസിങ്ങ് സബ്സിഡികൾ, ഭിന്നശേഷിയുള്ളവർക്കുള്ള ആനുകൂല്യങ്ങൾ, ദേശീയ തൊഴിൽ നൈപുണ്യ വികസന പദ്ധതി നൽകുന്ന ആനുകൂല്യങ്ങൾ, വിദ്യാഭ്യാസ പദ്ധതികളിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ, എന്നിവക്കെല്ലാം ആധാർ കാർഡ് അനിവാര്യമാണ്.
മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍
2017 ഫെബ്രുവരിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ ആധാറും മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നത്. ഉത്തരവ് പുറത്തുവന്ന് ഒരു വര്‍ഷത്തിനുള്ളില്‍ വേരിഫിക്കേഷന് പൂര്‍ത്തിയാക്കിയിരിക്കണമെന്നും അല്ലാത്ത പക്ഷം ഒരു വര്‍ഷത്തിന് ശേഷം സിം കാര്‍ഡ് അസാധുവാക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈല്‍ നമ്പറുകളും അസാധുവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും അറിയിച്ചതോടെ നടപടി ക്രമങ്ങളെക്കുറിച്ച് പലര്‍ക്കും ആശങ്കയുണ്ട്. ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ 2018 ഫെബ്രുവരിയ്ക്ക് ശേഷം അസാധുവാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സെപ്തംബര്‍ ഒമ്പതിന് അറിയിച്ചത്.
നാല് മാര്‍ഗ്ഗങ്ങള്‍
ആധാറും
ബാങ്ക്
അക്കൗണ്ടും
തമ്മില്‍
ബന്ധിപ്പിക്കുന്നതിനായി
നിരവധി
മാര്‍ഗ്ഗങ്ങളാണ്
ബാങ്കുകള്‍
നല്‍കുന്നത്.
നെറ്റ്
ബാങ്കിംഗ്,
എടിഎം,
ഫോണ്‍,
എസ്എംഎസ്,
മൊബൈല്‍
ബാങ്കിംഗ്
എന്നിങ്ങനെയാണ്
നിലവില്‍
ആധാറും
ബാങ്ക്
അക്കൗണ്ടും
തമ്മില്‍
ബന്ധിപ്പിക്കാനുള്ള
അവസരമുള്ളത്.
ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കല്‍
സാമ്പത്തിക
തട്ടിപ്പ്
തടയുന്നതിന്റെ
ഭാഗമായാണ്
ബാങ്കുകള്‍
ഉള്‍പ്പെടെയുള്ള
ധനകാര്യസ്ഥാപനങ്ങളുമായുള്ള
ഇടപാടുകള്‍ക്ക്
കേന്ദ്രസര്‍ക്കാര്‍
ആധാര്‍
കാര്‍ഡ്
നിര്‍ബന്ധമാക്കിയത്.
ഉപഭോക്താക്കളെക്കുറിച്ചുള്ള
കെവൈസി
ഡാറ്റ
രേഖകളില്‍
ഉള്‍പ്പെടുത്തണമെന്നായിരുന്നു
ധനകാര്യസ്ഥാപനങ്ങള്‍ക്ക്
കേന്ദ്രസര്‍ക്കാര്‍
നല്കിയ
നിര്‍ദേശം.
ബാങ്കുകളില്‍
നിന്ന്
ലോണ്‍
എടുത്തവരും
ആധാര്‍
വിവരങ്ങള്‍
ബാങ്കുകളില്‍
സമര്‍പ്പിക്കണം.
ആധാറുമായി
ബന്ധിപ്പിക്കാത്ത
പക്ഷം
അക്കൗണ്ട്
ഉടമകള്‍ക്ക്
ഇത്
തുടര്‍ന്ന്
ഉപയോഗിക്കാന്‍
കഴിയില്ല.
2017
ഡിസംബര്‍
31നുള്ളില്‍
ആധാറും
ബാങ്ക്
അക്കൗണ്ടുമായി
ബന്ധിപ്പിക്കണമെന്നാണ്
സര്‍ക്കാര്‍
നിര്‍ദേശം.
ആധാര്‍- പാന്‍ ലിങ്കിംഗ്
ആദായനികുതി
സമര്‍പ്പിക്കുന്നതിന്
ആധാറും
പാന്‍
ബന്ധിപ്പിക്കേണ്ടത്
നിര്‍ബന്ധമാണെന്ന്
ആദായനികുതി
നിയമഭേഗതിയില്‍
ഉള്‍പ്പെടുത്തിയതോടെയാണ്
നികുതി
ദായകര്‍ക്ക്
ഈ
ആധാര്‍-
പാന്‍
ബന്ധിപ്പിക്കല്‍
തലവേദനയായത്.
ആഗസ്റ്റ്
31
നുള്ളില്‍
ആധാര്‍-
പാന്‍
ബന്ധിപ്പിക്കല്‍
പൂര്‍ത്തിയാക്കണമെന്നായിരുന്നു
ആദ്യം
സിബിഡിടി
നിര്‍ദേശിച്ചിരുന്നതെങ്കിലും
പിന്നീട്
ഇത്
ഡിസംബര്‍
31
വരെ
നീട്ടി
നല്‍കിയിരുന്നു.
ഇക്കാലയളവിനുള്ളില്‍
ആധാറും
പാന്‍കാര്‍ഡും
ബന്ധിപ്പിച്ചില്ലെങ്കില്‍
ആദായനികുതി
റിട്ടേണ്‍
സമര്‍പ്പിക്കുന്നതിന്
പ്രശ്നങ്ങള്‍
സൃഷ്ടിക്കുമെന്നാണ്
സിബിഡിടി
മുന്നറിയിപ്പ്
നല്‍കുന്നത്.
ലൈസന്‍സിനും ആധാര്‍
ഒരേ
പേരില്‍
ഒന്നിലധികം
ലൈസന്‍സുകള്‍
നല്‍കുന്നത്
തടയുന്നതിനും
ഗതാഗത-
ക്രിമിനല്‍
കുറ്റകൃത്യങ്ങള്‍ക്ക്
ലൈസന്‍സ്
റദ്ദാക്കുന്നത്
ഉള്‍പ്പെടെയുള്ള
നടപടികള്‍ക്കും,
വ്യാജ
ലൈസന്‍സ്
ഉണ്ടാകുന്നത്
തടയുന്നതിനും
ഈ
നീക്കം
സഹായിക്കുമെന്ന
പ്രതീക്ഷയിലാണ്
കേന്ദ്രസര്‍ക്കാര്‍.
ലൈസന്‍സ്
അനുവദിക്കുന്നത്
സംസ്ഥാനങ്ങളുടെ
പരിധിയില്‍പ്പെടുന്നതിനാല്‍
കേന്ദ്രത്തിന്റെ
തീരുമാനം
അടിച്ചേല്‍പ്പിക്കാന്‍
കഴിയില്ലെന്ന്
വിലയിരുത്തുന്നുണ്ട്.
ആധാര്‍
ഡ്രൈവിംഗ്
ലൈസന്‍സുമായി
ബന്ധിപ്പിക്കുന്ന
നടപടികള്‍
പൂര്‍ത്തിയായാല്‍
വിവിധ
ആര്‍ടിഒ
ഓഫീസുകളില്‍
നിന്ന്
വ്യത്യസ്ത
ഡ്രൈവിംഗ്
ലൈസന്‍സ്
സ്വന്തമാക്കുന്ന
പ്രവണതകള്‍ക്ക്
അവസാനിപ്പിക്കാനാവും.
പ്രവാസി വിവാഹത്തിനും ആധാര്‍
പുരുഷന്മാര്
ഭാര്യമാരെ
ഉപേക്ഷിക്കുന്ന
പ്രവണതയും
ഗാര്‍ഹിക
പീഢനവും
ഇല്ലാതാക്കുന്നതിന്റെ
ഭാഗമായാണ്
ഈ
നീക്കം.
രാജ്യത്തെ
വിവിധ
മന്ത്രാലയങ്ങളുടെ
പ്രതിനിധികള്‍
ഉള്‍പ്പെട്ട
ഇന്റര്‍--മിനിസിറ്റീരിയല്‍
കമ്മറ്റിയാണ്
വിദേശകാര്യ
മന്ത്രാലത്തിന്
മുമ്പാകെ
ഈ
ശുപാര്‍ശ
വെച്ചിട്ടുള്ളത്.
ഇന്ത്യയില്‍
വിവാഹിതരാകുന്ന
ഇന്ത്യന്‍
പാസ്പോര്‍ട്ട്
ഉടമകളായ
പ്രവാസികളുടെ
ഭാര്യമാര്‍
ഭര്‍ടത്താവില്‍
നിന്നോ
മറ്റുള്ളവനരില്‍
നിന്നോ
അനുഭവിക്കേണ്ടി
വരുന്ന
സ്ത്രീധനപീഡനം,
വൈവാഹിക
പ്രശ്നങ്ങള്‍,
ഗാര്‍ഹിക
പീഡനം
എന്നിവയില്‍
നിന്ന്
സ്ത്രീകളെ
രക്ഷിക്കുന്നതിന്
വേണ്ടിയാണ്
പ്രത്യേക
കമ്മറ്റി
വിദേശതകാര്യ
മന്ത്രാലയത്തിന്
പ്രവാസികളുടെ
വിവാഹ
രജിസ്ട്രേഷന്
ആധാര്‍
നിര്‍ബന്ധമാക്കാന്‍
ശുപാര്‍ശ
ചെയ്തിട്ടുള്ളത്.
സിബിഎസ് സി ബോര്‍ഡ് പരീക്ഷ
സിബിഎസ്സി
ബോര്‍ഡ്
പരീക്ഷകള്‍ക്ക്
ആധാര്‍
കാര്‍ഡ്
നിര്‍ബന്ധമാക്കിക്കൊണ്ട്
സിബിഎസ്
സി
തീരുമാനം.
2017
-18
മുതല്‍
സിബിഎസ്
സി
9,11
ക്ലാസുകളിലെ
ബോര്‍ഡ്
പരീക്ഷകളുടെ
രജിസ്ട്രേഷനാണ്
ആധാര്‍
കാര്‍ഡ്
നിര്‍ബന്ധമാക്കിയിട്ടുള്ളത്.
സിബിഎസ്
സി
അംഗീകാരമുള്ള
എല്ലാ
സ്കൂളുകള്‍ക്കും
ഇതോടെ
ചട്ടം
ബാധകമായിരിക്കും.
ഇത്
സംബന്ധിച്ച
വിവരങ്ങള്‍
സിബിഎസ്
സിയുടെ
ഔദ്യോഗിക
വെബ്സൈറ്റില്‍
നല്‍കിയതായി
സിബിഎസ്
സി
തന്നെ
വ്യക്തമാക്കിയിട്ടുണ്ട്.
പരീക്ഷയ്ക്കുള്ള
രജിസ്ട്രേഷന്
സമയത്ത്
ആധാര്‍
നമ്പര്‍
ലഭ്യമല്ലെങ്കില്‍
ആധാര്‍
എന്‍
റോള്‍മെന്റ്
നമ്പര്‍
സമര്‍പ്പിച്ചാല്‍
മതിയെന്നും
സിബിഎസ്
സി
വ്യക്തമാക്കിയിട്ടുണ്ട്.
ഓണ്‍ലൈന്‍
രജിസ്ട്രേഷന്
മുമ്പായി
ആധാര്‍
നമ്പര്‍
സമര്‍പ്പിക്കാനാണ്
സിബിഎസ്
സി
നല്കുന്ന
നിര്‍ദേശം.