കൊക്കകോളയ്ക്ക് 34 ശതമാനം നികുതി!! കുത്തക കമ്പനികള്‍ക്ക് ജിഎസ്ടിയുടെ കിടിലന്‍ പണി
ദില്ലി: കൊക്ക കോളയ്ക്ക് ഇുട്ടടി നല്കി ചരക്കുസേവന നികുതി. സെപ്തംബര്‍ മുതല്‍ കൊക്കക്കോളയ്ക്ക് 34 ശതമാനം നികുതി ഈടാക്കുന്നതിന് ജിഎസ്ടി കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ചരക്കുസേവന നികുതി ബില്ലിന് കേന്ദ്രമന്ത്രിസഭ തിങ്കളാഴ്ച അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് കൊക്ക കോളയ്ക്കുള്ള ഇരുട്ടടി. ഇതിന് പുറമേ ആഡംബര കാറുകള്‍, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് അധിക സെസ് ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
ചരക്കുസേവന നികുതി കബില്ല് 2017, ഇന്റഗ്രേറ്റഡ് ജിഎസ്ടി, യൂണിയന്
ടെറിട്ടറി ജിഎസ്ടി, എന്നീ ബില്ലുകളാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകരിച്ചത്. നാല് ബില്ലുകളും പാര്‍ലമെന്റില്‍ പാസാക്കിയ ശേഷം എല്ലാ സംസ്ഥാന നിയമസഭകളും ബില്ല് അംഗീകരിച്ച് പ്രമേയം പാസാക്കിയ ശേഷം മാത്രമേ ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരികയുള്ളൂ. ജൂലൈ ഒന്നുമുതല്‍ ചരക്കുസേവന നികുതി ബില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്.

-
നെഞ്ചെരിച്ചിലും ദഹനക്കുറവും ഇനി ഓർമ്മകളിൽ മാത്രം; വയറിന് ഈ പഴങ്ങളാണ് ഏറ്റവും ബെസ്റ്റ്! ഏതൊക്കെ? -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ്











Click it and Unblock the Notifications