കേരളപ്പിറവി ദിനത്തില്‍ കേരനീരയിറങ്ങും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 'കേരനീര' കേരളപ്പിറവി ദിനത്തില്‍ വിപണിയിലെത്തും. കടകളില്‍ മാത്രമല്ല, ഓട്ടോമാറഅറിക് വെന്‍ഡിങ് മെഷീനുകളിലൂടേയും കേരനീര ഉപഭോക്താക്കള്‍ക്ക് കിട്ടും.
തെങ്ങിന് പൂക്കുലയില് നിന്നാണ് നീര ഉത്പാദിപ്പിക്കുന്നത്. കള്ളിന്റെ ദൂഷ്യ ഫലങ്ങളില്ലാത്ത നീരയെ ആരോഗ്യ പാനീയമായിട്ടാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. പ്രമേഹ രോഗികള്‍ക്കും ഈ പാനീയം ഉപയോഗിക്കാം.

സംസ്ഥാനത്തെ കേര കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതിയാകും ഇതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കള്ള് ചെത്ത് തൊഴിലാളികളുടെ പുനരധിവാസവും ഇതുവഴി സാധ്യമാകും. കൂടുതല്‍ തൊഴില്‍ മേഖലകളും തുറക്കും.
ജില്ലാ കളക്ടറേറ്റുകളോട് ചേര്‍ന്നാണ് ആദ്യ ഘട്ടത്തില്‍ ഓട്ടോമാറ്റിക് വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കുക. 200 മില്ലീ ലിറ്റര്‍ കേരനീരക്ക് വില 30 രൂപയായിരിക്കും. നവംബറില്‍ തന്നെ വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കുമെന്ന് കൃഷിമന്ത്രി കെപി മോഹനന് അറിയിച്ചു.
കേരനീര സംസ്കരണത്തിന് ഇപ്പോള്‍ ഒരു കേന്ദ്ര മാത്രമാണുള്ളത്. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ പടന്നക്കാട് കേന്ദ്രത്തില്‍ പ്രതിദിനം ആയിരം ലിറ്റര്‍ നീരയാണ് സംസ്കരിക്കാനാവുക. അതുകൊണ്ട് തന്നെ ആവശ്യത്തിന് നീര വിപണിയില്‍ എത്തിക്കാനാകുമോ എന്ന കാര്യത്തില്‍ സംശയവും ഉണ്ട്. കോഴിക്കോട് എലത്തൂരിലും ആറളം ഫാമിലും വലിയ പ്ലാന്റുകള്‍ തുടങ്ങാനുള്ള പദ്ധതിയുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications