രാജഹംസമേ മഴവില്‍ കുടിലില്‍.....!!! സ്നേഹ ദൂതുമായി എത്തിയ രാജഹംസത്തെ കാണുവാന്‍ സഞ്ചാരികളുടെ തിരക്ക്!!!
കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ പുതിയൊരു അതിഥി എത്തി. പക്ഷികളുടെ പറുദീസയും ഏഷ്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതവുമായ തട്ടേക്കാടില്‍ ആദ്യമായി എത്തിയ രാജഹംസത്തെ കാണാന്‍ സഞ്ചാരികളും തിരക്കു കൂട്ടുകയാണ്. ഇന്ത്യയില്‍ ഗുജറാത്തില്‍ കാണപ്പെടുന്ന ഈ പക്ഷി സൈബീരിയ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതലായുള്ളത്. കടല്‍തീരങ്ങളോട് ചേര്‍ന്നുള്ള ചതുപ്പുകളാണ് ഇവയുടെ വാസസ്ഥലം.
പെൺകുട്ടിയുടെ
പടമെടുത്ത്
മോർഫ്
ചെയ്തു;
സോഷ്യൽ
മീഡിയയിൽ
പ്രചരിപ്പിക്കുമെന്ന്
ഭീഷണി...
രണ്ട്
പേർ
തിരുവനന്തപുരത്ത്
അറസ്റ്റിൽ!!
നവംബര്‍
-
ഡിസംബര്‍
മാസങ്ങളില്‍
രാജഹംസങ്ങള്‍
കൂട്ടത്തോടെ
ദേശാടനം
ചെയ്യുന്നു.ഇത്തരത്തില്‍
ദേശാടനം
നടത്തുന്നതിനിടയില്‍
വഴിതെറ്റിയെത്തിയതാകാം
ഈ
രാജഹംസമെന്നാണ്
വിദഗ്ദര്‍
അഭിപ്രായപ്പെടുന്നത്.
ഭൂതത്താന്‍കെട്ട്
അണക്കെട്ടിന്റെ
സമീപം
വീണു
കിടക്കുന്ന
നിലയിലാണ്
രാജഹംസത്തെ
കണ്ടു
കിട്ടയിത്.
കാലിന്
പരിക്കേറ്റ
രാജഹംസത്തെ
പക്ഷി
സങ്കേതത്തിലെ
ഉദ്യോഗസ്ഥരായ
ഡോ.ആര്.
സുഗതന്,
ഷാജി,
ഷിബു,
സ്റ്റീഫന്‍
എന്നിവരുടെ
നേതൃത്വത്തില്‍
പരിചരിച്ചു
വരികയാണ്.
ഈ
പക്ഷിക്ക്്
നാലടിയോളം്
ഉയരമുണ്ട്.
മൂന്നു കിലോയോളം തൂക്കം വരുന്നു. ചതുപ്പില്‍ മണ്‍കൂനകള്‍ നിര്‍മ്മിച്ച് അതിനു മുകളിലെ കുഴികളില്് മുട്ടയിട്ടാണ് കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. റോസും, വെള്ളയും ഇടകലര്‍ന്ന തൂവലും, നീളമുള്ള ചുണ്ടും ഉള്ള ഈ പക്ഷിയുടെ കഴുത്തിന് നാഗങ്ങളുമായും സാമ്യമുണ്ട്. ചെറുപ്രാണികളും സസ്യങ്ങളുടെ വിത്തുകളുമാണ് ഇവയുടെ പ്രധാന ആഹാരം. സുഖം പ്രാപിച്ച ഈ പക്ഷിയെ ഉടനെ വിവരങ്ങള്‍ രേഖപ്പെടുത്തിയ വളയം കാലില്‍ അണിയിച്ച് പറത്തി വിടുമെന്നും അധികൃതര്‍ അറിയിച്ചു