കോയമ്പത്തൂരില്‍ നിയന്ത്രണം വിട്ട ലോറി കിണറ്റിലേയ്ക്ക് മറിഞ്ഞു!!! രണ്ട് പേരുടെ മൃതദേഹം പുറത്തെടുത്തത് മൂന്നാം ദിവസം!!! മരിച്ചതില്‍ ഇടുക്കി സ്വദേശിയും!!!
രാജാക്കാട്: കഴിഞ്ഞ ഇരുപത്തിനാലിന് രാത്രി എട്ടരയോടെയാണ് തേനി സ്വദേശി സെല്‍വം, ഇടുക്കി സേനാപതി വട്ടപ്പാറ സ്വദേശി ബാലമുരുകന്, സേനാപതി വങ്കലപ്പാറ സ്വദേശി മണി എന്നിവര്‍ സഞ്ചരിച്ച ലോറികോയമ്പത്തൂരിലേയ്ക്ക് പോകുന്നവഴി ചിങ്ങത്തടാകത്തുവെച്ച് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട് സമീപത്തുണ്ടായിരുന്ന ഇരുനൂറ്റി അമ്പതടിയോളം ആഴമുള്ള കിണറ്റിലേയ്ക്കാണ് ലോറി മറിഞ്ഞത്.
സംരക്ഷണണ ഭിത്തിയില്ലാത്തതിനാല്‍ കിണറുണ്ടെന്ന് മനസ്സിലാക്കുവാന്‍ കഴിഞ്ഞിരുന്നില്ല,ഇതാണ് ലോറി കിണറ്റിലേക്ക് വീഴുവാന്‍ കാരണം. അപകടസംഭവിച്ച സമയത്ത് ഡോര്‍ന്റെ വശംചേര്ന്നിരുന്ന മണി പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ടു. ഇയാള്‍ക്ക് അരയ്ക്ക് താഴോട്ട്സാരമായി പിരിക്കേറ്റിട്ടുണ്ട്. മുന്‍ സീറ്റിലുണ്ടായിരുന്ന മറ്റ് രണ്ട് പേരും ലോറിയുടെ ചില്ലുകള്‍ തകര്‍ന്ന് വെള്ളത്തിലേയക്കും വീഴുകയായിരുന്നു. അപകടമറിഞ്ഞ് നാട്ടുകാര്‍ എത്തിയെങ്കിലും രക്ഷ പ്രവര്‍ത്തനം നടത്താന്‍ സാധിക്കാതെ വന്നു.

പിന്നീട് ഇരുപത്തിയഞ്ചിന് രാത്രി ഒരുമണിയോടെ ക്രെയിന്‍ എത്തിച്ചാണ് ലോറി കരക്കുകയറ്റിയത്.. എന്നാല്‍ ഇതിന് ശേഷം മൃതദേഹം കരയ്ക്കെത്തിയ്ക്കുന്നതിന് നില്‍ക്കാതെ ഇവര്‍ മടങ്ങുകയും ചെയ്തു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും ക്രെയിന്‍ ഇല്ലാത്തതിനാല്‍ മടങ്ങുകയാണ് ചെയ്ത്. പിന്നീട് 26ന് ഉച്ചയ്ക്ക് ശേഷമാണ് മൂന്ന് ദിവസ്സങ്ങള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത്. പോസ്റ്റ് മോര്‍ട്ട നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.അപകടം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ വലിയ രീതിയിലുള്ള പ്രതിക്ഷേധവും ഉയര്‍ന്നിട്ടുണ്ട്്.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications