കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മരണക്കിടക്കയിലും അവയവദാനം?
ഏഴ് വയസ്സുകാരനായ നീരജിന്റെ ഹൃദയത്തില്‍ അപകടകരമായ അവസ്ഥയില്‍ ഒരു മുഴ വളരുന്നുണ്ടായിരുന്നു. ഓപ്പറേഷന്‍ നടപടികള്‍ ആരംഭിയ്ക്കാന്‍ മണിയ്ക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് കുട്ടിയുടെ ഹൃദയം മാറ്റിവച്ചാല്‍ മാത്രമേ ജീവന്‍ നിലനിര്‍ത്താന്‍ കഴിയൂ എന്ന് മനസിലായത്.
ഈ സമയത്താണ് മരണം സംഭവിച്ച് കൊണ്ടിരിയ്ക്കുന്ന മകന്റെ അവയവങ്ങളെങ്കിലും മറ്റുള്ളവര്‍ക്ക് ആശ്വാസമേകട്ടെ എന്ന് കരുതി വിനോദിന്റെ അച്ഛനും അമ്മയും അവയവ ദാനത്തിനുള്ള സന്നദ്ധത അറിയിച്ചത്. ഒരേ രക്തഗ്രൂപ്പുകാരായ വിനോദിന്റെ വൃക്ക നീരജിന് നല്‍കാന്‍ പിന്നെ തടസമുണ്ടായില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം വെന്റിലേറ്ററിലായിരുന്ന നീരജ് ഇപ്പോള്‍ സുഖം പ്രാപിച്ച് വരുന്നു. എംഎംഎം ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്.
Comments
English summary
On Friday last, two families cradled hopes of seeing their sons alive. One of the boys, 15, had slipped into a coma of virtually no return; the other, 7, had gone into the operation theatre with hopes of revival but an hour into the surgery, the doctors almost gave up. Finally, the parents of the 15-year-old boy agreed that he be taken off life support to give life to the second