മേഘവിസ്ഫോടനം: ജമ്മു കശ്മീരില്‍ മൂന്ന് മരണം, 11 പേര്‍ക്ക് പരിക്ക്, രക്ഷാ പ്രവര്‍ത്തനം തുടരുന്നു
കശ്മീരിലെ ദോഡ ജില്ലയില്‍ ബുധനാഴ്ച രാത്രിയായിരുന്നു മേഘവിസ്ഫോടനമുണ്ടായത്
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മേഘവിസ്ഫോടനത്തില്‍ മൂന്ന് പേര് മരിച്ചു. കശ്മീരിലെ ദോഡ ജില്ലയില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ശക്തമായ മഴയ്കിടെയുണ്ടായ മേഘവിസ്ഫോടനത്തിലാണ് മൂന്നുപേര്‍ മരിച്ചത്. 11 പേര്‍ക്ക് പരിക്കേറ്റതായും പോലീസ് വ്യക്തമാക്കി. മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. നിരവധി വീടുകള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഒരു സ്കൂള്‍ കെട്ടിടവും തകര്‍ന്നിട്ടുണ്ട്. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം നടന്നു വരികയാണ്. ജമ്മുകശ്മീരില്‍ ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശം കൂടിയാണിത്. കഴിഞ്ഞ ആഴ്ചയും ഉയര്‍ന്ന തോതിലാണ് ഈ പ്രദേശത്ത് മഴ ലഭിച്ചത്.
ശക്തമായ മഴയെത്തുടര്‍ന്ന് ജമ്മു കശ്മീരിലെ റമ്പന്‍ ജില്ലയില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു ഇതോടെ അധികൃതരെത്തി ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. മഴയത്തുടര്‍ന്ന് കശ്മീര്‍ താഴ് വരെയെ ജമ്മു- ശ്രീനഗര്‍ ഹൈവേയുമായി ബന്ധിപ്പിക്കുന്ന റോഡിലെ
ഗതാഗതവും തടസ്സപ്പെട്ടിരുന്നു.

-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications