രണ്ടു വര്‍ഷത്തിനു ശേഷം വിവരാവകാശ ചോദ്യത്തിനു മറുപടി ലഭിച്ചത് 40,000 പേജില്‍
ആഗ്ര: നമ്മുടെ സര്‍ക്കാരിന് ഇത്രമാത്രം ആത്മാര്‍ത്ഥയോ? , ആരായാലും ഒന്നു ചിന്തിച്ചു പോവും ഇത്രയ്ക്കൊക്കെ ആത്മാര്‍ത്ഥയോ എന്ന്. സംഭവം ആഗ്രയിലാണ്് .
വിവരാവകാശ ചോദ്യത്തിനു മറുപടി ലഭിക്കാന്‍ കുറച്ച് കാത്തിരിക്കേണ്ടി വന്നു. എന്നാല്‍ മറുപടി കിട്ടിയപ്പോള്‍ ഞെട്ടിപ്പോയി, എന്താ ഞെട്ടിയത് എന്നല്ലെ മറുപടി കണ്ടല്ല കെട്ടോ, മറുപടിയുടെ വലിപ്പം കണ്ട്. 40,000പേജിലാണു മറുപടി ലഭിച്ചത്. 11 വലിയ കെട്ടുകളായാണു മറുപടി വീട്ടിലെത്തിയത്.

വിവരാവകാശ പ്രവര്‍ത്തകനായ ആര്.കെ ജോഷിക്കാണ് ഇത്ര വലിയ മറുപടി ലഭിച്ചത്. സീവേജ് ട്രീറ്റ്മെന്റ് പ്ളാന്റുകള്‍ 2000 മുതല്‍ ഉപയോഗിച്ച വൈദ്യുതിയുടെ കണക്കാണു ജോഷി വിവരാവകാശ നിയമപ്രകാരം ചോദിച്ചത്. 2012
ലാണു ജോഷി ചോദ്യം ഉന്നയിച്ചത്. എന്നാല്‍ രണ്ടു വര്‍ഷം വൈകിയാണു മറുപടി ലഭിച്ചത്.
40,000 പേജുണ്ടെങ്കിലും ജോഷി ഉന്നയിച്ച ആറു ചോദ്യങ്ങളില്‍ ഒരെണ്ണത്തിനു മാത്രമാണു മറുപടി ലഭിച്ചിരിക്കുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications