ഇന്ത്യയില്‍ 47 മില്യണ്‍ യുവാക്കള്‍ പത്താം ക്ലാസോടെ പഠനം നിര്‍ത്തിയവര്‍ ...
ദില്ലി: ഇന്ത്യന്‍ യുവതീയുവാക്കളില്‍ പത്താം ക്ലാസോടെ പഠനം നിര്‍ത്തിയവരുടെ എണ്ണം 47 മില്യണ്‍. യുനെസ്കോയുടെ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഗ്ലോബല്‍ എഡ്യുക്കേഷന്‍ മോണിറ്ററിങില് രേഖപ്പെടുത്തിയ കണക്കു പ്രകാരമാണിത്. പത്താം ക്ലാസില്‍ 77 ശതമാനം വിദ്യാര്ത്ഥികളുണ്ടായിരുന്നപ്പോള് പ്ലസ് ടു പ്രീ ഡിഗ്രി ക്ലാസുകളില്‍ ഇത് വെറും 52 ശതമാനമായി കുറഞ്ഞു.
2014 ലെ സര്‍വ്വേ പ്രകാരം ആറിനും 13 നും ഇടയില്‍ പ്രായമുള്ള ആറു മില്യണ്‍ കുട്ടികളാണ് സ്കൂള്‍ വിദ്യാഭ്യാസം പാതി വഴിയില്‍ നിര്‍ത്തിയത്. പത്താം ക്ലാസിനു ശേഷം പഠനം തുടരുന്നവരിലധികവും പെണ്‍കുട്ടികളാണ്. ആണ്‍കുട്ടികളെ അപേക്ഷിച്ച് 21 ശതമാനം പെണ്‍കുട്ടികളാണ് പത്താം ക്ലാസിനു ശേഷം വിദ്യാഭ്യാസം നേടിയത്.

ഏററവും കൂടുതല്‍ കുട്ടികള്‍ നേരത്തേ പഠനം നിര്‍ത്തുന്നത് ഉത്തര്‍ പ്രദേശിലാണ്. 1.6 ബില്യണ്‍ വിദ്യാര്‍ത്ഥികളാണ് ഇവിടെ പത്താം ക്ലാസോടെ പഠനം നിര്‍ത്തുന്നതെന്നാണ് കണക്ക്. രണ്ടാം സ്ഥാനം രാജസ്ഥാനാണ്. 15 നും 24 നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ യുവാക്കളില്‍ 18 ശതമാനം പേരും തൊഴില്‍ രഹിതരാണെന്നും കണക്കുകള്‍ കാണിക്കുന്നു. അന്താരാഷ്ട്ര ശരാശരിയുടെ 5 ശതമാനത്തിലും കൂടുതലാണിത്.
-
സ്പൈസസ് ബോർഡിൽ നിരവധി ഒഴിവുകൾ; 21000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ?












Click it and Unblock the Notifications