ആമിര്‍ഖാനും ഷാരൂഖ് ഖാനും പാമ്പിന് തുല്യര്‍: ശിവസേന മന്ത്രി രാംദാസ് കദം
മുംബൈ: രാജ്യത്ത് അസഹിഷ്ണുത വളരുകയാണെന്ന അഭിപ്രായം പ്രകടപ്പിച്ച് പുലിവാല് പിടിച്ച് നില്ക്കുന്ന ആമീര്‍ ഖാനെയും ഷാരൂഖ് ഖാനെയും പാമ്പിന്റെ സ്വഭാവത്തോട് ചേര്‍ത്തിണക്കി കൊണ്ട് മഹാരാഷ്ട്ര ശിവസേന മന്ത്രി രാംദാസ് കദമിന്റെ മറുപടി.
ആമിര്‍ ഖാനും ഷാരൂഖ് ഖാനും ഇന്ത്യയില്‍ ജീവിക്കാന്‍ പേടിയാണെങ്കില്‍ പാക്കിസ്ഥാനിലേക്ക് പോകാമെന്നും ഇവര്‍ പാമ്പിന്റെ സ്വഭാവത്തോട് തുല്യരാണെന്നായിരുന്നു മന്ത്രി പറഞ്ഞത്.

രാജ്യത്ത് അസഹിഷ്ണുത വളരുന്നതില്‍ പേടിച്ച് ഇന്ത്യ വിട്ടു പോകാന്‍ ഭാര്യ പറഞ്ഞു എന്ന ആമിര്‍ ഖാന്റെ പ്രസ്ഥാവനയ്ക്ക് നേരെയാണ് ഇപ്പോള്‍ പ്രതികരണങ്ങള്‍ വന്നു കൊണ്ടിരിക്കുന്നത്. ഇതിനു സമാനമായി അഭിപ്രായം രേഖപ്പെടുത്തിയ ഷാരൂഖ് ഖാനു നേരെയുണ്ടായിരുന്ന പ്രതികരണങ്ങള്‍ അവസാനിച്ചിട്ടില്ല. അതിന് തൊട്ടു പിന്നാലെയാണ് ആമിറും അഭിപ്രായം പ്രകടിപ്പിച്ചത്.
ബിജെപി നേതാക്കളായ കൈലാഷ് വിജയ് വര്‍ഗിയ, സ്വാധി പ്രാചി, മനോജ് തിവാരി, ബാബാ രാം ദേവ്, ശിവസേന നേതാക്കള്‍, സര് ജഡേജ എന്നിവര്‍ നേരത്ത രംഗത്ത് എത്തിയിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications