അശ്വിനി ഉപാധ്യായെ ആപ്പ് പുറത്താക്കി
ദില്ലി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആംആദ്മി പാര്‍ട്ടി സ്ഥാപക നേതാവ് കൂടിയായ അശ്വിനി ഉപാധ്യായ്നെ പുറത്താക്കി. ഞായറാഴ്ച (ഏപ്രില്‍ 6) നാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് നേതാവിനെ പുറത്താക്കിയത്. പാര്‍ട്ടി അയച്ച കാരണം കാണിയ്ക്കല്‍ നോട്ടീസിനോടു്ം അദ്ദേഹംപ്രതികരിച്ചിരുന്നില്ല
ദേശീയ കൗണ്‍സിലില്‍ അംഗമായിട്ടുള്ള നേതാക്കളില്‍ പലരും പാര്‍ട്ട വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടൈന്നും അത്തരക്കാര്‍ക്ക് താക്കീതാണ് അശ്വനിയെ പുറത്താക്കിയ നടപടിയെന്നും ആംആദ്മി.

ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്കാത്തത്തില് പ്രതിഷേധിച്ച് അരവിന്ദ് കെജ്രിവാളിനെ നുണയെന്നും സിഐഎ ഏജന്റെന്നും അശ്വിനി ഉപാധ്യായ് വിളിച്ചിരുന്നു. ആംആദ്മിയുടെ ലീഗല്‍ സെല്‍ പ്രസിഡന്റായിരുന്നു അശ്വിനി ഉപാധ്യായ്.
ആംആദ്മി പാര്‍ട്ടി ആദര്‍ശങ്ങളില്‍ നിന്നും ഉയര്‍ത്തിക്കാട്ടിയ പ്രശ്നങ്ങളില്‍ നിന്നും വ്യതി ചലിയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അരവിന്ദ് കെജ്രിവാള് നുണയനാണെന്നും അയാള്‍ പറയുന്നതെല്ലാം നുണകളാണെന്നും അശ്വിനി ഉപാധ്യായ് ആരോപിച്ചിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications