പൊലീസിനും രക്ഷയില്ല ! വനിതാ പൊലീസിന്റെ മുഖത്ത് ആസിഡെറിഞ്ഞു!
തമിഴ്നാട്ടില്‍ വനിതാ പൊലീസിന് നേരെ ആസിഡ് ആക്രമണം. അജ്ഞാതരാണ് ആക്രമണം നടത്തിയത്.
വെല്ലൂര്‍: തമിഴ്നാട്ടില്‍ വനിതാ കോണ്‍സ്റ്റബിളിന് നേരെ ആസിഡ് ആക്രമണം. തിരുപത്തിയൂര് വനിതാ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ലാവണ്യയ്ക്ക് നേരെയാണ് ആസിഡാക്രമണം ഉണ്ടായത്. ലാവണ്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെല്ലൂര്‍ സിഎംഎസ് ആശുപത്രിയില്‍ ചികില്‍സയിലാണ് ലാവണ്യ. ലാവണ്യയുടെ മുഖവും കൈകളും പൊള്ളിയിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അജ്ഞാതരായ 2 പേരാണ് ആസിഡാക്രമണം നടത്തിയത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഡ്യൂട്ടി കഴിഞ്ഞ് വൈകിട്ട് മടങ്ങവെയാണ് അജ്ഞാതര്‍ വഴിയില്‍ പതിയിരുന്ന് ആക്രമണം നടത്തിയത്. ജോലിക്ക് ശേഷം സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു ലാവണ്യ. ആക്രമണ സമയത്ത് പൊലീസ് യൂണിഫോമിലായിരുന്നു.ആസിഡ് എറിഞ്ഞ ശേഷം ഓടി രക്ഷപ്പെട്ടവര്‍ക്കായുള്ള അന്വേഷണത്തിലാണ് തിരുപത്തിയൂര് പൊലീസ്. ഇതിനായി 5 പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications