താരത്തിളക്കത്തോടെ ബിജെപി; നടനും ഗായകനുമായ അരുൺ ബക്ഷി പാർട്ടിയിൽ ചേർന്നു
ദില്ലി: നടനും ഗായകനുമായ അരുൺ ബക്ഷി ബിജെപിയിൽ ചേർന്നു. ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ രമൺ സിംഗിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്.
ബിജെപിയുടെ ആശയങ്ങളെ പിന്തുണയ്ക്കുന്നയാളാണ് താൻ. പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ബിജെപി പ്രവേശനമെന്ന് താരം വ്യക്തമാക്കി. വാജ്പേയിക്ക് ശേഷം തന്നെ സ്വാധീനിക്കുന്ന നേതാവ് നരേന്ദ്ര മോദിയാണ്. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ പ്രധാനമന്ത്രി തനിക്ക് പ്രചോദനമായെന്നും അരുൺ ബക്ഷി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിക്കെതിരെ ഒരു വലിയ വിഭാഗം പ്രവർത്തനം നടത്തുന്നുണ്ട്. അദ്ദേഹം സത്യസന്ധനും രാജ്യത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുകയും ചെയ്യുന്നയാളാണ്. ഉറക്കം പോലും വെടിഞ്ഞ് രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന പ്രധാനമന്ത്രിയെ എങ്ങനെ സംശയിക്കാനാകുമെന്നും അരുൺ ബക്ഷി ചോദിക്കുന്നു. നൂറ് കണക്കിന് പഞ്ചാബി, ഭോജ്പൂരി സിനിമകളിൽ അരുൺ ബക്ഷി വേഷമിട്ടിട്ടുണ്ട്. മൂന്നൂറോളം ഗാനങ്ങൾ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ്












Click it and Unblock the Notifications