ഏഴുമാസമായി ശമ്പളമില്ല; ബിബിഎംപി പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
ഏഴുമാസമായി ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഞയറാഴ്ച പാലസ് ഗുട്ടഹള്ളിയിലെ ബിബിഎംപി പ്രവര്ത്തകന് ആത്മഹത്യ ചെയ്തിരുന്നു. നാല്‍പ്പത് വയസ്കാരനായ സുബ്രമണി പൗരകര്മ്മികയായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ഏഴുമാസമായി ശമ്പളം ലഭിക്കാത്തതിനാല്‍ കുടുംബചെലവുകള്‍ വഹിക്കാനായിരുന്നില്ല.ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. ഭാര്യ കവിത വീട്ടുജോലിയ്ക്ക് പോകുന്നുണ്ടായിരുന്നു. രണ്ട് മക്കളില്‍ ഒരാള്‍ പവിത്ര പത്ത് വയസുകാരിയാണ്. രണ്ടാമത്തെ മകന് ദര്ശന് ഏഴുവയസ്സുകാരനാണ്.

ഇത് സംബന്ധിച്ച് സുബ്രമണി ദത്തത്രേയ ടെംമ്പിള്‍ വാര്‍ഡിലെ പൗരകര്മ്മികയുടെ സൂപ്പര്‍വൈസര്‍ ആയ ചാലപ്പതിയെക്കെതിരെ പരാതികത്ത് തയ്യാറാക്കിയിരുന്നു.കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയ്ക്ക് നല്‍കാനാണ് പരാതി തയ്യറാക്കിയത്.ഏതായലും ബിബിഎംപി പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ പൗരകര്‍മ്മിക പ്രവര്‍ത്തകര്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്.
More From
-
എൽപിജി ക്ഷാമം: ഇനി ദിവസം രണ്ട് നേരം മാത്രം ഭക്ഷണം, പിജി മെനുവിൽ നിന്ന് ദോശയും പൂരിയും ചപ്പാത്തിയും ഔട്ട് -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ്












Click it and Unblock the Notifications