ആക്ടിവിസ്റ്റിന്റെ കൊല:ബിജെപി എംപി അറസ്റ്റില്‍

2010 ആണ് വിവരാവകാശ പ്രവര്ത്തകന് ആയ അമിത് ജത്വ കൊല്ലപ്പെടുന്നത്. മോട്ടോര്‍ സൈക്കിളില്‍ എത്തിയ രണ്ട് പേര് ഇദ്ദേഹത്തെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. ഗുജറാത്ത് ഹൈക്കോടതിക്ക് സമീപത്ത് വച്ചാണ് കൊലപാതകം നടന്നത്. തന്റെ അഭിഭാഷകന്റെ ഓഫീസിലേക്ക് പോവും വഴിയാണ് അമിത് ജത്വക്ക് വെടിയേറ്റത്.
കൊലപാതകത്തിന് പിന്നില്‍ സോളങ്കിയാണെന്ന് അന്ന് തന്നെ ജത്വയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. ഗുജറാത്തിലെ സംരക്ഷിത വനമേഖലയായ ഗീര്‍ വനത്തില്‍ നടക്കുന്ന അനധികൃത ഖനനങ്ങളില്‍ സോളങ്കിക്ക് പങ്കുണ്ടെന്ന് ജത്വ ആരോപിച്ചിരുന്നു. പരിസ്ഥിതി പ്രവര്ത്തകന് കൂടിയായ ജത്വ അനധികൃത ഖനനങ്ങള്‍ക്കെതിരെയും ശക്തമായ നിലപാടുകള്‍ എടുത്ത് പോന്നിരുന്നു. ഈ പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ബന്ധുക്കളുടെ വാദം.
ആദ്യം കേസ് അന്വേഷിച്ച ഗുജറാത്ത് പോലീസ് ദിനു സോളങ്കിയെ കുറ്റ വിമുക്തനാക്കിയിരുന്നു. പിന്നീട് ഹൈക്കോടതി ഇടപെട്ടാണ് കേസ് സിബിഐക്ക് കൈമാറിയത്.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച












Click it and Unblock the Notifications