ഛത്തീസ്ഗഡില്‍ രണ്ട് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു
റായ്പൂര്‍: ഛത്തീസ്ഗഡിലെ ബസ്തറില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. സനുഗെല് വനത്തില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
കൊല്ലപ്പെട്ടത് രണ്ടും പുരുഷന്മാരാണ്. ഇവരില്‍ നിന്ന് രണ്ട് തോക്കുകള്‍, സ്ഫോടക വസ്തുക്കള്‍, ഡിറ്റണേറ്ററുകള്‍, പൈപ്പ് ബോംബുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. കോഡക്സ് വയറും ബാഗുകളും വെടിമകരുന്ന് കലവറയും ബാറ്ററികളും ഇലക്ട്രിക്ക് വയറുകളും ഇവരുടെ കൈയില്‍ നിന്നും പിടിച്ചെടുത്തു.

ഇന്ദ്രവതി നദി കടന്ന് ഒരു സംഘം മാവോയിസ്റ്റുകള്‍ ബസ്തനഗറിലേക്ക് പോകുന്നതായി പ്രദേശവാസികളും ഇന്റലിജന്‍സും നല്കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് മേഖലയില്‍ തിരച്ചില്‍ നടത്തിയതെന്ന് ബസ്തര്‍ എസ്പി ആര് എന്‍ ദാഷ് അറിയിച്ചു. ബസ്തൂര് മാവോയിസ്റ്റ് ഏരിയ കമ്മറ്റിയിലെ അംഗങ്ങളെയാണ് വധിച്ചത്. 2015 ഒകിടോബറില്‍ ബര്ഗൂമില് പോലീസ് കോണ്‍സ്റ്റബിളിനെ വധിച്ചത് ഈ സംഘമാണ്.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications