കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുങ്ങിയ കോണ്‍ഗ്രസ് എംഎല്‍എ പൊങ്ങിയത് മോദിക്കൊപ്പം ബിജെപി വേദിയില്‍!

  • By
Google Oneindia Malayalam News

Recommended Video

cmsvideo
മുങ്ങിയ കോണ്‍ഗ്രസ് MLA പൊങ്ങിയത് ബിജെപി വേദിയില്‍ | Oneindia Malayalam

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എംഎല്‍എ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബിജെപി വേദിയില്‍. മുന്‍ ചിഞ്ചോളി എംഎല്‍എയായ ഉമേഷ് ജാഥവ് ആണ് ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്. കല്‍ബുര്‍ഗിയില്‍ പ്രധാനമന്ത്രി പങ്കെടുത്ത വേദിയില്‍ വെച്ചായിരുന്നു പ്രഖ്യാപനം.

പാക് ആര്‍മിയെ കുറിച്ച് എന്താണ് അഭിപ്രായം? അഭിനന്ദിന്‍റെ മറുപടി ഇങ്ങനെ! വൈറല്‍പാക് ആര്‍മിയെ കുറിച്ച് എന്താണ് അഭിപ്രായം? അഭിനന്ദിന്‍റെ മറുപടി ഇങ്ങനെ! വൈറല്‍

umeshjadhav-15518537

ബിജെപിയുടെ ഭാഗമാകുന്നതില്‍ താന്‍ സന്തോഷവാനാണെന്ന് ഉമേഷ് പറഞ്ഞു. ബിജെപി തന്നെ സ്നേഹപൂര്‍വ്വമാണ് സ്വീകരിച്ചത്. തനിക്ക് ഒരു അവസരം നല്‍കാന്‍ താന്‍ ബിജെപിയോട് അപേക്ഷിക്കുകയാണ് ഉമേഷ് പറഞ്ഞു. കല്‍ബുര്‍ഗിയില്‍ നമ്മുക്ക് പുതു ചരിത്രം കുറിക്കണം. അതിന് ഒരു അവസരം നല്‍കമണമെന്ന് താന്‍ ജനങ്ങളോട് അപേക്ഷിക്കുകയാണ്, ഉമേഷ് പറഞ്ഞു. വേദിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പയും സന്നിഹതനായിരുന്നു.

കർണാടകയിൽ ജെഡിഎസ്-കോൺഗ്രസ് സർക്കാരിനെ പ്രതിരോധത്തിലാക്കിയ 4 വിമത എംഎൽഎമാരിൽ ഒരാളാണ് ഉമേഷ് ജാദവ്.കുറച്ച് നാളുകളായി സർക്കാർ പരിപാടികളിൽ‌ നിന്നും പാർട്ടിയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന ഉമേഷ് തിങ്കളാഴ്ച രാവിലെ സ്പീക്കർ രമേശ് കുമാറിനെ കണ്ട് രാജി സമർപ്പിച്ചിരുന്നു. കലബുർഗി ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെയ്ക്കെതിരെ ഉമേഷ് ജാദവ് മത്സരിച്ചേക്കുമെന്നാണ് സൂചന.

തകര്‍ത്തെന്ന് അവകാശപ്പെട്ട ജെയ്ഷയുടെ മദ്രസകള്‍ അവിടെ തന്നെ! സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്തകര്‍ത്തെന്ന് അവകാശപ്പെട്ട ജെയ്ഷയുടെ മദ്രസകള്‍ അവിടെ തന്നെ! സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്

'കൊല്ലപ്പെട്ട ഭീകരരുടെ മൃതദേങ്ങള്‍ അടക്കം ചെയ്യുന്നു! ഇനിയും തെളിവ് വേണോ?'കൊല്ലപ്പെട്ട ഭീകരരുടെ മൃതദേങ്ങള്‍ അടക്കം ചെയ്യുന്നു! ഇനിയും തെളിവ് വേണോ?" യാഥാര്‍ത്ഥ്യം ഇങ്ങനെ

English summary
Congress rebel Umesh Jadhav joins BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X