നവജാത ശിശു മരിച്ചെന്ന് ഡോക്ടര്‍, ചിതയില്‍ വെയ്ക്കാന്‍ നേരത്ത് കുഞ്ഞിന്റെ കരച്ചില്
ധാക്ക: ഏഴാം മാസത്തില്‍ പ്രസവിച്ച കുഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍ മരിച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും ചിതയില്‍ വെയ്ക്കാന്‍ ഒരുങ്ങുമ്പോള്‍ കുഞ്ഞ് കരഞ്ഞു. തുടര്‍ന്ന് ധാക്കയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
വ്യാഴ്യാഴ്ച രാത്രിയാണ് നജ്മുള്‍ ഹുദ, നസ്നിന് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. ഏഴാം മാസത്തിലായിരുന്നു ജനനം. പ്രവസത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടി മരിച്ചു എന്ന് ഡോക്ടര്‍മാര്‍ പറയുകയായിരുന്നു.

മരണാനന്തര ചടങ്ങുകള്‍ക്കായി കുഞ്ഞിനെ സ്മാശാനത്തില്‍ കൊണ്ടു പോയെങ്കിലും വെള്ളിയാഴ്ച രാവിലെ ചടങ്ങ് നടത്താന്‍ സാധിക്കൂ എന്നറിയിച്ചു. രാത്രി മുഴുവന്‍ കുഞ്ഞ് സ്മശാനത്തിലാണ് കഴിഞ്ഞത്.
പിറ്റേ ദിവസം രാവിലെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ചിതയില്‍ വെയ്ക്കാന്‍ ഒരുങ്ങുമ്പോഴാണ് കുഞ്ഞ് കരയുന്നത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ധാക്കയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെന്റുലേറ്ററിലാണ് ഇപ്പോള്‍ കുഞ്ഞ് കഴിയുന്നത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications