പിന്നിലേക്ക് കാറോടിച്ച് യുവാവ് പൊലീസ് സ്റ്റേഷനില്‍
കാന്ഷിപൂര്: പിന്നിലേക്ക് കാറോഡിച്ച് ലോക റെക്കോര്‍ഡ് തിരുത്താന്‍ ഇറങ്ങിത്തിരിച്ച ഉത്തരാഖണ്ഡ് സ്വദേശിയായ യുവാവ് പൊലീസ് സ്റ്റേഷനില്‍. തിരക്കേറിയ ഹൈവേയില്‍ മുന്നറിയിപ്പുകളൊന്നും ഇല്ലാതെ നടത്തിയ പ്രകടനമാണ് യുവാവിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. കാന്ഷിപൂര് സ്വദേശി മുനീര്‍ അഹമ്മദാണ് ലോക റെക്കോര്‍ഡ് തിരുത്താനിറങ്ങി പൊലീസ് സ്റ്റേഷനിലായത്.
റെക്കോര്‍ഡ് തിരുത്താനിറങ്ങിയ മുനീര്‍ എന്നാല്‍ അതിന് വേണ്ട ഒരുക്കങ്ങളൊന്നും തന്നെ പൂര്‍ത്തിയാക്കിയില്ല. പൊലീസില്‍ നിന്ന് അനുമതി വാങ്ങുകയോ ജനങ്ങളെ തന്റെ പ്രകടനത്തെപ്പറ്റി മുന്‍കൂട്ടി അറിയിക്കുകയോ ചെയ്തിരുന്നില്ല.

തിരക്കുള്ള ഹൈവേയില്‍ റിവേഴ്സ് ഗിയറില്‍ തന്റെ ഇന്‍ഡിഗോ കാറുമായി ഇറങ്ങിത്തിരിച്ച യുവാവിനെ ട്രാഫിക് പൊലീസ് പിടികൂടി. തിരക്കുള്ള ഹൈവേയില്‍ ട്രാഫി് നിയമം ലംഘിച്ച് വാഹനോടിച്ചതിനാണ് അറസ്റ്റ്. ലോക റെക്കോര്‍ഡിന് വേണ്ടിയുള്ള പ്രകടനമാണെന്ന് പറഞ്ഞിട്ടും പൊലീസ് അറസ്റ്റുമായി മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും താന്‍ പിന്മാറില്ലെന്നും ലോക റെക്കോര്‍ഡ് സ്ഥാപിയ്ക്കുമെന്നും മുനിര്‍ മാധ്യമങ്ങളോട് പറഞ്ഞു.
-
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം -
പൊങ്കാലയിട്ട ബിഗ് ബോസ് താരം റെനീഷ റഹിമാന്‍ സൈബർ ആക്രമണം; താരത്തിന്റെ മാസ് മറുപടി -
ഇനി സിപിഎമ്മുകാരനല്ല, പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരൻ, 'പാർട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു' -
ജയസൂര്യ സ്ഥാനാര്‍ഥിയാകുമോ; അഖില്‍ മാരാര്‍ തൃക്കാക്കരയിലേക്ക്, ഓകെ പറയാതെ ശ്വേത മേനോനും -
ആരാധകര്‍ക്ക് നവദമ്പതികളുടെ സമ്മാനം; വിജയ്-രശ്മിക മന്ദാന വിവാഹ സല്‍ക്കാരം ഇന്ന്: അതിഥികളുടെ ലിസ്റ്റ് -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന -
പിതാവിന്റെ പാരമ്പര്യം; ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ -
ദുബായിൽ കെട്ടിക്കിടക്കുന്നത് ടൺ കണക്കിന് സ്വർണം, അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല, വഴി പൂർണമായും അടഞ്ഞു -
നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കും.. ഇനി ആഡംബരജീവിതം; ഈ രാശിക്കാര്‍ക്കിനി രാജയോഗം! -
ഡോളറിനെതിരെ കൂപ്പുകുത്തി ഇന്ത്യന്‍ രൂപ; എക്കാലത്തേയും താഴ്ന്ന നിരക്കില്‍ -
ഖത്തര്‍ ആദ്യം, പിന്നാലെ കുവൈത്ത്; വിസാ കാലാവധി നീട്ടി, പ്രവാസികള്‍ക്ക് ആശ്വാസം -
തവനൂരില്‍ കെടി ജലീല്‍ തന്നെ; സിപിഎം ആവശ്യപ്പെട്ടു, പൊന്നാനിയിൽ സ്വരാജ്, നിലമ്പൂരിൽ ഷറഫലിയും?












Click it and Unblock the Notifications