കൂട്ടമാനഭംഗത്തിന് ശേഷം വീഡിയോ കാണിച്ച് ഭീഷണി, കുറ്റവാളികളില്‍ ബിജെപി നേതാവിന്റെ മകനും
റായ്പൂര്‍: ഓടുന്ന കാറില്‍ വച്ച് കൂട്ടമാനഭംഗത്തിനിരയാക്കി വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. പ്രാദേശിക ബിജെപി നേതാവിന്റെ മകനുള്‍പ്പെടെ മൂന്ന് പേരാണ് കേസില്‍ കുറ്റക്കാര്‍. പ്രാദേശിക ബിജെപി നേതാവിന്റെ മകന് പ്രിന്‍സ് സലൂജയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായത്. ചത്തീസ്ഗഡിലെ മഹാസാമുണ്ട് ഗ്രാമത്തില്‍ കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം.
തലസ്ഥാന നഗരയില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള മഹാസാമുണ്ടില്വച്ചായിരുന്നു 36കാരി അതിക്രമത്തിനിരയായത്. വ്യാഴാഴ്ച രാത്രി വീടിന് സമീപത്തുനിന്ന് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് നല്കുന്ന വിവരം.

മൂന്നുപേര്‍ ചേര്‍ന്ന് ചേര്‍ന്ന് ഇവരെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുമെന്ന് കാണിച്ച് സ്ത്രീയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പൊലീസിന് നല്കിയ പരാതിയിലാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തുന്നത്. മൂന്നുപേര്‍ക്കുമെതിരെ കൂട്ടമാനഭംഗത്തിന് കേസെടുത്ത പൊലീസ് മൂന്നാമന് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്്.
-
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000










Click it and Unblock the Notifications