ലീവിനെച്ചൊല്ലി തര്‍ക്കം 2പേര് മരിച്ചു

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. തന്റെ ഭാര്യ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചുവെന്നും അതിനാല്‍ അടുത്ത ദിവസം കൂടി തനിയ്ക്ക് ലീവ് നല്‍കണമെന്നും ആവശ്യപ്പെട്ട് സുനില്‍ എന്നയാള്‍ തന്റെ മേലധികാരിയായ മുകേഷ് ബിഷ്ത് പുലര്‍ച്ചെ രണ്ട് മണിയ്ക്ക് വിളിച്ചു. എന്നാല്‍ ലീവ് അനുവദിയ്ക്കാന്‍ ബിഷ്ത് തയ്യാറായില്ല. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടു. തുടര്‍ന്ന് സുനിലിനോട് ഉദ്യോഗ് വിഹാറിലുള്ള സെര്‍ക്കോ ഓഫീസിന് മുന്നിലെത്താന്‍ ബിഷ്ത് ആവശ്യപ്പെട്ടു.
ഒരു സുഹൃത്തിനും മൂന്ന് കസിന്‍സിനും ഒപ്പം സുനില്‍ മുകേഷ് ബിഷ്തിനെ കാണാന്‍ യാത്ര തിരിച്ചു. ഇവര്‍ കാറില്‍ മേലുദ്യോഗസ്ഥന് പറഞ്ഞ സ്ഥലത്ത് എത്തിപ്പോള്‍ അയാള്‍ക്കൊപ്പം മറ്റ് അഞ്ച് പേരും കത്തികളും മറ്റ് ആയുധങ്ങളുമായി കാത്ത് നില്‍പ്പുണ്ടയിരുന്നു.
തുടര്‍ന്ന് ഇവര്‍ തമ്മില്‍ ഏറ്റമുട്ടി, ബിഷ്തിനൊപ്പം അയാളുടെ സഹോദരനായ പവന് ബഞ്ചാര എന്നൊരാളും ഉണ്ടായിരുന്നു. ഇവര്‍ തമ്മില്‍ ഉണ്ടായ കലഹത്തില്‍ സുനിലിന്റ ബന്ധുക്കളായ ദേവീന്ദര്‍, റാം അവതാര്‍ എന്നിവര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് ബിഷ്തും സംഘവും സ്ഥലം വിട്ടു. കേസില്‍ ഒരാള്‍ മാത്രമാണ് ഇത് വരെ അറസ്റ്റിലായത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications